• Logo

Allied Publications

Europe
ബാഴ്സലോണ ഭീകരാക്രമണം: രക്ഷപെട്ടവരിൽ ഇന്ത്യൻ വംശജയായ നടിയും
Share
ലണ്ടൻ: ബാഴ്സലോണ ഭീകരാക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടവരിൽ ഇന്ത്യൻ വംശജയായ നടിയും. ബ്രിട്ടനിലെ ടിവി നടി ലൈല റൗസയാണ് ഭീകരാക്രമണത്തിൽനിന്നും രക്ഷപെട്ടത്. റസ്റ്ററന്‍റിലെ ഫ്രീസറിൽ ഒളിച്ചാണ് നടി രക്ഷപെട്ടത്. റൗസ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരാക്രമണം നടക്കുമ്പോൾ റസ്റ്ററന്‍റിലായിരുന്ന റൗസ ട്വിറ്ററിലൂടെയാണ് ഭയാനകമായ സംഭവം വിവരിച്ചത്.

10 വയസുള്ള മകളുമായി അവധി ആഘോഷിക്കാനാണ് നടി ബാഴ്സലോണയിൽ എത്തിയത്. വെടിയൊച്ച കേൾക്കുന്നതായും ഭീകരർക്കായി പോലീസ് തെരുവിൽ തെരച്ചിൽ നടത്തുകയാണെന്നും റൗസ ട്വീറ്റിൽ പറഞ്ഞു. ഒരു പ്രതിക്ക് വെടിയേൽക്കുന്നത് കേട്ടതായാണ് അടുത്ത ട്വീറ്റ്. റസ്റ്ററന്‍റിൽനിന്ന് പുറത്തിറങ്ങിയ റൗസ ആകാശത്ത് പോലീസ് ഹെലികോപ്റ്റർ പറക്കുന്ന ദൃശ്യം പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.