• Logo

Allied Publications

Europe
ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ഇന്ത്യൻ വംശജൻ
Share
ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്ന ഖ്യാതി ഇനി ഇന്ത്യൻ വംശജനു സ്വന്തം. ഇരുപത്തൊന്നുകാരനായ അർപണ്‍ ദോഷിയാണ് ചരിത്രനേട്ടവുമായി ഡോക്ടറാകാനൊരുങ്ങുന്നത്. ഷെഫീൽഡ് സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിലും സർജറിയിലും ബിരുദം നേടിയിട്ടുള്ള അർപണ്‍ അടുത്ത മാസം യോർക്കിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കും. മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ റേച്ചൽ ഫയേ ഹില്ലിന്‍റെ റിക്കാർഡാണ് അർപണ്‍ പഴങ്കഥയാക്കിയത്.

ഇന്ത്യൻ വംശജനായ അർപണ്‍ പതിമൂന്നാം വയസുവരെ ജീവിച്ചതു ഗുജറാത്തിലെ ഗാന്ധിനഗറിലാണ്. പിന്നീട് കുംടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറി. പതിനേഴാം വയസിലാണ് വൈദ്യശാസ്ത്ര പഠനത്തിനു ചേരുന്നത്. പഠനത്തൊടൊപ്പം ജോലിയും നോക്കിയിരുന്ന അർപണ്‍ സ്കോളർഷിപ്പും നേടിയിരുന്നു. സുഹൃത്താണ് താൻ റിക്കാർഡിനുടമയാകാൻ പോകുന്ന വിവരം അറിയിച്ചതെന്ന് അർപണ്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാകുകയെന്നതാണ് തന്‍റെ സ്വപ്നമെന്നും അർപണ്‍ അറിയിച്ചു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ