• Logo

Allied Publications

Europe
മാക്രോണിനും ഫ്രാൻസിനും ട്രംപിന്‍റെ പ്രശംസ
Share
പാരീസ്: എന്തിനെയെങ്കിലും കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നല്ലതു പറയുന്ന പതിവില്ല, യൂറോപ്പിന്‍റെ കാര്യമാകുന്പോൾ പ്രത്യേകിച്ചും. എന്നാലിപ്പോൾ ഫ്രാൻസിനെയും അവിടത്തെ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെയും ട്രംപ് പ്രശംസകളാൽ മൂടുന്നു.

ബാസ്റ്റിൽ ഡേ പരേഡിനോടനുബന്ധിച്ച് മാക്രോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം പാരീസിലെത്തിയപ്പോഴാണിത്. ചുവപ്പു പരവതാനി വിരിച്ച് ഉൗഷ്മള സ്വീകരണം കൂടിയായപ്പോൾ ട്രംപിനു സന്തോഷമായി. ചില പ്രതിഷേധ പ്രകടനങ്ങൾ നടന്നെങ്കിലും അതിനു പിന്നിൽ അമേരിക്കക്കാർ തന്നെയാണെന്നു വ്യക്തമായിരുന്നു.

നേരത്തെ, ഫ്രാൻസ് പഴയ ഫ്രാൻസല്ലെന്നും കുടിയേറ്റ നയത്തിന്‍റെ വൈകല്യമാണ് അവിടെ ഭീകരാക്രമണങ്ങൾ വർധിക്കാൻ കാരണമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. എന്നാലിപ്പോൾ, ഫ്രാൻസുമായുള്ള സഖ്യം അവിഭാജ്യമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇമ്മാനുവൽ മാക്രോണ്‍ മികച്ച പ്രസിഡന്‍റാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലതുപക്ഷ സ്ഥാനാർഥി മരിൻ ലെ പെന്നിനെയാണ് ട്രംപ് പിന്തുണച്ചിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.