• Logo

Allied Publications

Europe
ഗ്രെൻഫെൽ ടവർ അഗ്നിവിഴുങ്ങി; ആറു മരണം സ്ഥിരീകരിച്ചു
Share
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ലാറ്റിമെർ റോഡിലുള്ള ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്നിബാധയിൽ ആറു പേർ മരിച്ചു. എന്നാൽ മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും അധികൃതർ പറയുന്നു. നിരവധി ആളുകൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിശമനസേനയുടെ 40 യൂണിറ്റുകളിൽനിന്നായി 200ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുള്ളത്. ഇവർ‌ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും പൂർണമായും അഗ്നിവിഴുങ്ങിയ കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ വളരെ വേഗത്തിൽ തീപടർന്നു പിടിക്കുന്നത് രക്ഷാപ്രവർത്തനത്തിനു തടസമാകുന്നുണ്ട്.

ബുധനാഴ്ച പുലർച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. 24 നില കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ കെട്ടിടത്തിൽ പൂർണമായും വ്യാപിക്കുകയായിരുന്നു.

നൂറുകണിക്കിനു ആളുകൾ ഗ്രെൻഫെൽ ടവറിൽ താമസിക്കുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. കെട്ടിടത്തിൽ കുടുങ്ങിയവരോട് മൊബൈൽ ഫോണുകളിലെ ഫ്ളാഷുകൾ തെളിയിച്ച് കെട്ടിടത്തിനുള്ളിൽ ഉണ്ടെന്ന് അറിയിക്കണമെന്നാണ് അഗ്നിശമനസേനാ വിഭാഗം നിർദേശം നൽകിയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ നിന്നു കൂടുതൽ ഫ്ളാഷ് ലൈറ്റുകൾ കാണുന്നുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തു പ്രത്യേക മെഡിക്കൽ സംഘം ക്യാന്പുചെയ്യുന്നുണ്ട്. പരിക്കേറ്റ 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലണ്ടൻ ആംബുലൻസ് സർവീസ് വ്യക്തമാക്കി.

സംഭവത്തെ തുടർന്നു സമീപ പ്രദേശങ്ങളിൽനിന്നു ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കെട്ടിടത്തിന് നൂറുമീറ്റർ അകലെവരെ ചാരവും പുകയും പടർന്നിട്ടുണ്ട്. മൈലുകൾക്ക് അകലെനിന്നു തീ കാണാൻ സാധിക്കുമെന്നും കെട്ടിടത്തിൽനിന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങൾ താഴേക്കു വീഴുന്നതിന്‍റെയും ഗ്ലാസുകൾ പൊട്ടുന്നതിന്‍റെയും ശബ്ദം കേൾക്കുന്നുണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്നു പ്രദേശത്തെ റോഡുകൾ അടച്ചു.

1974ൽ സ്ഥാപിച്ച കെട്ടിടത്തിന് 67.30 മീറ്റർ ഉയരം ഉണ്ടെന്നാണ് വിവരം. 140 ഫ്ലാറ്റുകൾ അടങ്ങിയ ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കമേറിയതാണ്.

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ