• Logo

Allied Publications

Europe
ഫാ. എടമന എസ്ഡിബിയും ഫാ. മുല്ലശേരി എസ്ഡിബിയും ചെയർമാൻമാർ
Share
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കമ്മീഷൻ ഫോർ യൂത്ത് അപ്പസ്തോലേറ്റിന്‍റെ ചെയർമാനായി ഫാ. സിറിൾ എടമന എസ്ഡിബിയെയും കമ്മീഷൻ ഫോർ ഇന്‍റർനെറ്റ് ഇവാഞ്ചലൈസേഷന്‍റെ ചെയർമാനായി ഫാ. സാജു ജോണ്‍ മുല്ലശേരി എസ്ഡിബിയെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നിയമിച്ചു.

കണ്ണൂർ ജില്ലയിലെ തിരൂർ സെന്‍റ് ഫ്രാൻസിസ് ഇടവകാംഗമായ ഫാ. സിറിൾ എംഎസ്ഡബ്ല്യു, എംഫിൽ ബിരുദധാരിയാണ്. ഇപ്പോൾ മാഞ്ചസ്റ്റർ അടുത്ത് ബോള്ളിംടണ്‍ണിലുള്ള യൂത്ത് ആനിമേഷൻ സെന്‍ററായ സാവിയോ ഹൗസിൽ ശുശ്രൂഷ ചെയ്യുന്നു. വാഴക്കുളം സെന്‍റ് ജോർജ് ഫോറോന ഇടവകാംഗമായ ഫാ. സാജു ഇന്ത്യയിലും വിദേശത്തു നിന്നുമായി ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്, ഡിജിറ്റൽ മീഡിയ മാനേജ്മെന്‍റ് എന്നി വയി ൽ എംഎ കരസ്ഥമാക്കിയിട്ടുണ്ട്. 2012 മുതൽ ലണ്ടനിലെ സെന്‍റ് ജോണ്‍ ബോസ്കോ കോളജിൽ അധ്യാപകനായും ചാപ്ലെയിനായും ശുശ്രൂഷ ചെയ്യുന്നു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.