• Logo

Allied Publications

Europe
ജർമൻ തൊഴിലാളികൾക്ക് സൂപ്പർവൈസർമാർ കുറച്ചു മതി
Share
ബെർലിൻ: ജർമനിയിൽ ശരാശരി 26 തൊഴിലാളികൾക്ക് ഒരു സൂപ്പർവൈസറാണ് ആവശ്യമെങ്കിൽ യുഎസിൽ ഇത് ഏഴു പേർക്ക് ഒന്ന് എന്ന കണക്കിൽ. ഹാൻസ് ബോക്ക്ലർ ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കൗതുകകരമായ വിവരം പുറത്തുവന്നത്.

ജർമനി, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലെ 22 എൻജിനിയറിംഗ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. സമാന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ കന്പനകളിലെല്ലാം അന്പതിൽ കൂടുതൽ ജീവനക്കാരുമുണ്ട്.

സ്വിറ്റ്സർലൻഡിൽ 13.6 ജീവനക്കാർക്കാണ് ഒരു സൂപ്പർവൈസറാണ്. യുകെയിൽ 10.6 പേർക്ക് ഒന്നും. യുഎസിൽ 13 പേർക്ക് ഒന്നുമാണ്. ജർമനിയിൽ ഏറ്റവും കുറഞ്ഞത് 17 ജീവനക്കാർക്ക് ഒരു സൂപ്പർവൈസറാണുള്ളത്.

ജോലി എപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണത്തിലായിരിക്കുന്നത് തൊഴിലാളികൾ പൊതുവേ ഇഷ്ടപ്പെടുന്നില്ലെന്നും നിരീക്ഷണം വർധിപ്പിക്കുന്നത് കന്പനിയുടെ ചെലവുകൾ കൂട്ടാനേ ഇടയാക്കൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ