• Logo

Allied Publications

Europe
നോട്ടിംഗ്ഹാമിലെയും ഡെർബിയിലെയും വിശുദ്ധവാര തിരുക്കർമങ്ങൾ
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽവരുന്ന നോട്ടിംഗ്ഹാമിലും ഡെർബിയിലും വിശുദ്ധവാര തിരുക്കർമങ്ങൾ ഏപ്രിൽ എട്ടു മുതൽ നടക്കും.

നോട്ടിംഗ്ഹാം: എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതൽ Lenton Bouleveard സെന്‍റ് പോൾസ് ചർച്ചിൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും.

13ന് വൈകുന്നേരം 4.30 മുതൽ Hyson Green, Belton Street സെന്‍റ് മേരീസ് ചർച്ചിൽ പെസാഹയുടെ ശുശ്രൂഷകൾ ആരംഭിക്കും.

14ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സെന്‍റ് പോൾസ് ചർച്ചിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും.

15ന് (ദുഃഖശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് പോൾസ് ചർച്ചിൽ ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും.

ഡെർബി: ഒന്പതിന് (ഞായർ) വൈകുന്നേരം ആറിന് ഓശാന ശുശ്രൂഷകളും 13ന് രാവിലെ 10.30 മുതൽ പെസഹായുടെ ശുശ്രൂഷകളും 14ന് രാവിലെ 10.30 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 15ന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ രാത്രി 10.30 മുതലും ആരംഭിക്കും. എല്ലാ ശുശ്രൂഷകളും ഡെർബി സെന്‍റ് ജോസഫ്സ് ചർച്ചിലാണ് നടക്കുക.

പള്ളിയുടെ വിലാസം: St. Joseph’s Church, Burton Road, DE11TQ.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.