• Logo

Allied Publications

Europe
ബ്രെക്സിറ്റ് ചർച്ചകൾക്കു പുതിയ പ്രതിബന്ധമായി ജിബ്രാൾട്ടർ
Share
ലണ്ടൻ: യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ നടക്കുന്ന ചർച്ചകളിലേക്ക് ഒരു അപ്രതീക്ഷിത പ്രതിബന്ധമായി ജിബ്രാൾട്ടർ തർക്കം. യുകെയും സ്പെയ്നും തമ്മിൽ അവകാശ തർക്കം നിലനിൽക്കുന്ന ദ്വീപാണ് ജിബ്രാൾട്ടർ.

ഇതിന്‍റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതിൽനിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാൻ സ്പെയിന് യൂറോപ്യൻ യൂണിയൻ അധികാരം നൽകിയതാണ് പുതിയ പ്രശ്നം.

ജിബ്രാൾട്ടറിനെ ബ്രെക്സിറ്റിന്‍റെ ഭാഗമായി പുറത്തെത്തിക്കാൻ യുകെ ശ്രമിച്ചാൽ സ്പെയിന് വീറ്റോ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന വീറ്റോ മുഴുവൻ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കും ബാധകവുമായിരിക്കും.

ബ്രെക്സിറ്റ് ധാരണയിൽ ജിബ്രാൾട്ടർ ഉൾപ്പെടാൻ പാടില്ലെന്ന നിലപാടാണ് സ്പെയിൻ സ്വീകരിച്ചിരിക്കുന്നത്. അവർ ഈ നിലപാടിൽ ഉറച്ചു നിന്നാൽ കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാനോ, അല്ലെങ്കിൽ ജിബ്രാൾട്ടറിനു മേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കാനോ ബ്രിട്ടൻ നിർബന്ധിതമായേക്കും.

എന്നാൽ, യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ സ്പെയിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ ബ്രിട്ടീഷ് എംപിമാർ കടുത്ത രോഷത്തിലാണ്. ബ്രെക്സിറ്റിനോടുള്ള പ്രതികാര നടപടിയായി വരെ അവരിതിനെ വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.