• Logo

Allied Publications

Europe
സ്കോട്ട്‌ലൻഡ് വീണ്ടും ജനഹിത പരിശോധനയ്ക്ക്
Share
ലണ്ടൻ: യുകെയിൽനിന്നു പിരിഞ്ഞുപോകുന്നതു സംബന്ധിച്ച് 2018 അവസാനമോ 2019 ആദ്യമോ ജനഹിത പരിശോധന നടത്തുമെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ പറഞ്ഞു. ഇതിനായി അടുത്തയാഴ്ച തന്നെ സ്കോട്ടിഷ് പാർലമെന്‍റിന്‍റെ അനുമതി തേടും. എന്നാൽ ബ്രിട്ടീഷ് പാർലമെന്‍റ് അനുവദിച്ചാലേ ഹിതപരിശോധന നടത്താനാവൂ എന്നാണു നിയമം.

യുകെയിൽനിന്നു വേർപെടുന്നതിനെക്കുറിച്ച് 2014ലും സ്കോട്ട്‌ലൻഡ് ജനഹിത പരിശോധന നടത്തിയിരുന്നു. എന്നാൽ, ഭൂരിഭാഗം പേരും യുകെയിൽ തുടരണമെന്നാണു വിധിയെഴുതിയത്. ബ്രെക്സിറ്റ് നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സ്കോട്ട്‌ലൻഡിന്‍റെ താത്പര്യം സംരക്ഷിക്കാൻ യുകെയിൽനിന്നു വേർപെടേണ്ടത് ആവശ്യമാണെന്നാണു സ്റ്റർജന്‍റെ നിലപാട്. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടിന് അനുകൂലമായാണ് സ്കോട്ട്‌ലൻഡ് വോട്ട് ചെയ്തത്. നിക്കോളാസ് സ്റ്റർജന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. രാഷ്‌ട്രീയം കളിക്കുന്നതിനു പകരം സൽഭരണം കാഴ്ചവയ്ക്കാൻ സ്റ്റർജനോട് മേ ആവശ്യപ്പെട്ടു.

രണ്ടാമതും ഹിതപരിശോധന നടത്തുന്നത് രാജ്യത്തെ ഭിന്നിപ്പിക്കാനും സാന്പത്തിക പ്രതിസന്ധിയിലേക്കു നയിക്കാനും മാത്രമേ ഉപകരിക്കൂവെന്നും തെരേസാ മേ മുന്നറിയിപ്പു നൽകി.

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്