• Logo

Allied Publications

Europe
ഓസ്ട്രിയയിൽ ഹിറ്റ്ലറുടെ ഡ്യൂപ്പ് പിടിയിൽ
Share
വിയന്ന: ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയൻ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ‘ഹിറ്റ്ലർ മീശ’ വച്ചിട്ടുള്ള ഇയാൾ "ഹെറാൾഡ് ഹിറ്റ്ലർ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. നാസി കാലഘട്ടത്തെ പ്രകീർത്തിക്കുന്നത് ഓസ്ട്രിയയിൽ കുറ്റകരമാണ്.

ബ്രോണാവു ആം ഇൻ എന്ന സ്ഥലത്തുള്ള ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത് ജർമനിയുമായി അതിർത്തി പങ്കിടുന്ന അപ്പർ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാൾ താമസം മാറ്റിയിരുന്നു. ഇതൊരു താമാശയായി കാണാൻ സാധിക്കില്ലെന്ന് പോലീസ് വക്താവ് ഡേവിഡ് ഫർനെർ പറഞ്ഞു. താൻ ചെയ്യുന്ന കാര്യത്തിന്‍റെ ഗൗരവം യുവാവിന് അറിയാമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു.

1889 ഏപ്രിൽ 20ന് അപ്പർ ഓസ്ട്രിയയിലെ ബ്രോണാവുവിൽ മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്ലർ ജനിച്ചത്.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ