• Logo

Allied Publications

Europe
ഈജിപ്റ്റുകാരിക്ക് ഇന്ത്യയിൽ സർജറി
Share
മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള വനിത എന്നു കരുതപ്പെടുന്ന ഇമാൻ അഹമ്മദ് അബ്ദുൽ ആതിക്ക് ഭാരം കുറയ്ക്കാനുള്ള സർജറി ഇന്ത്യയിൽ നടത്തും. അഞ്ഞൂറ് കിലോയാണ് മുപ്പത്താറുകാരിയുടെ ഇപ്പോഴത്തെ ഭാരം.

നേരത്തെ കയ്റോയിലെ ഇന്ത്യൻ എംബസി അവരുടെ അമിത ഭാരം കാരണം വീസ നിഷേധിച്ചിരുന്നു. തുടർന്ന് സർജൻ ഇതെക്കുറിച്ച് ചെയ്ത ട്വീറ്റ് വായിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇമാന്റെ യാത്രയ്ക്ക് സൗകര്യമൊരുക്കിയത്.

25 വർഷമായി ഇമാൻ വീട്ടിൽനിന്നു പുറത്തിറങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 2010ൽ 292 കിലോഗ്രാം ഉണ്ടായിരുന്ന പൗലിൻ പോട്ടർ എമ്മ അമേരിക്കക്കാരിയുടെ പേരിലാണ് ഇപ്പോൾ ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയെന്ന റിക്കാർഡ്. ഇമാന്റെ ഭാരം ബന്ധുക്കൾ പറയുന്നതല്ലാതെ ഗിന്നസ് ബുക്ക് അധികൃതർ ഇനിയും സ്‌ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിൽ ഡോ. ലഡ്കാ വാലയാണ് ഭാരം കുറയ്ക്കാനുള്ള സർജറിക്കു നേതൃത്വം നൽകുക. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവരുടെ വണ്ണം കുറയ്ക്കാൻ സർജറി നടത്തിയ ഡോക്ടറാണ് ഡോ. വാലാ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.