• Logo

Allied Publications

Europe
ഇറ്റലിയിലെ ഭൂകമ്പത്തിനു കാരണം ഹാഡ്രൺ കൊളൈഡർ അല്ല: സേൺ
Share
ബ്രസൽസ്: ഇറ്റലിയിൽ തുടരെയുണ്ടാകുന്ന ശക്‌തമായ ഭൂകമ്പങ്ങൾക്കു കാരണം ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറാണെന്ന ആരോപണം സേൺ നിഷേധിച്ചു.

പ്ലാസ്മ സ്ഫോടനം നടത്തി, പ്രപഞ്ചോത്പത്തിക്കു സമാനമായ സാഹചര്യങ്ങൾ സൃഷ്‌ടിച്ച് പരീക്ഷണം നടത്തുന്നതിനുള്ളതാണ് ലാർജ് ഹാഡ്രൺ കൊളൈഡർ. പ്രപഞ്ചോത്പത്തിക്കു കാരണമായെന്നു കരുതപ്പെടുന്ന മഹാവിസ്ഫോടനത്തിന്റെ ചെറു രൂപം തന്നെയാണ് ഇതിനുള്ളിൽ പുനസൃഷ്‌ടിക്കപ്പെടുന്നത്.

ഇറ്റലിയുടെ അതിർത്തിയിൽ ഭൂമിക്കടിയിലാണ് ഇതു സ്‌ഥിപി ചെയ്യുന്നത്. ഇതിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അപരിമേയമായ ഊർജമാണ് ഭൂകമ്പത്തിനു കാരണമെന്ന ആരോപണം ഉയരാൻ കാരണവുമിതാണ്.

ഈ കൊളൈഡർ വഴി അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് നുഴഞ്ഞു കയറുന്നു എന്നു വരെ കഥകൾ പ്രചരിക്കുന്നു. എന്നാൽ, കൊളൈഡർ ഏറ്റവും സുരക്ഷിതമായി തന്നെ തുടരുന്ന എന്ന വാദത്തിൽ സേൺ ഉറച്ചു നിൽക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.