• Logo

Allied Publications

Europe
കുടിയേറ്റക്കാർ ജർമനിയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നു
Share
ബർലിൻ: കുടിയേറ്റക്കാരും അവരുടെ അടുത്ത തലമുറയും ജർമനിയിൽ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുന്നുവെന്നു പഠന റിപ്പോർട്ട്.

പതിമൂന്നു ലക്ഷം തൊഴിലവസരങ്ങളാണ് ആദ്യ തലമുറയിലെയും രണ്ടാം തലമുറയിലെയും കുടിയേറ്റക്കാർ വഴി ഇപ്പോൾ സൃഷ്‌ടിക്കപ്പെടുന്നുവെന്നാണ് കണക്കുകളിൽ വ്യക്‌തമാകുന്നത്.

പത്തു വർഷം മുൻപ് 947,000 തൊഴിലവസരങ്ങൾ മാത്രമാണ് ഇവരിലൂടെ സൃഷ്‌ടിക്കപ്പെട്ടിരുന്നത്. ഈ സമയത്തിനുള്ളിൽ രാജ്യത്തെ വിദേശ വ്യവസായ സംരംഭകരുടെ എണ്ണം 25 ശതമാനം വർധിച്ച് 709,000ൽ എത്തിയിട്ടുമുണ്ട്. എന്നാൽ, ഈ കാലഘട്ടത്തിൽ ജർമനിയിൽ ആകെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വന്ന വർധന ഒമ്പതു ശതമാനം മാത്രമായിരുന്നു.

ബവേറിയ, ബേഡൻ വുർട്ടംബർഗ്, ഹെസെ, ബർലിൻ എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നത്. ലോവർ സാക്സണി, ഹംബർഗ്, റൈൻലാൻഡ് പലാറ്റിനേറ്റ് എന്നിവിടങ്ങളിൽ താരതമ്യേന കുറവാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.