• Logo

Allied Publications

Europe
മെർക്കൽ യുഎൻ മേധാവിത്വത്തിലേക്ക് ?
Share
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിനെ ഐക്യരാഷ്ര്‌ട സഭയുടെ അടുത്ത മേധാവിയായി പരിഗണിക്കുന്നു എന്ന് അഭ്യൂഹം. ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അവരെ പ്രശംസിച്ചു നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇങ്ങനെയുള്ള റിപ്പോർട്ടുകൾക്കു വഴിമരുന്നിട്ടത്.

മനുഷ്യത്വപരമായ രാഷ്ര്‌ടീയ നേതൃത്വമാണു മെർക്കലിന്റേതെന്നായിരുന്നു ബാൻ കി മൂണിന്റെ പരാമർശം. ഇതേത്തുടർന്നു ജർമനിയിലെ ബിൽഡ് അടക്കമുള്ള ദിനപത്രങ്ങൾ മെർക്കലിനെ മൂണിന്റെ പിൻഗാമിയായി അവതരിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ടുകളും നൽകി.

അഭയാർഥി പ്രശ്നത്തിൽ മെർക്കൽ സ്വീകരിച്ചിരിക്കുന്ന ഉദാര നയമാണ് ബാൻ കി മൂണിന്റെ പ്രശംസയ്ക്കു പാത്രമായത്. എന്നാൽ, രാജ്യത്തിനുള്ളിൽ മെർക്കലിന്റെ അഭയാർഥി നയം ഇപ്പോഴും കടുത്ത വിമർശനത്തിനു വിധേയമായി തുടരുകയാണ്. അടുത്തിടെ നടത്തിയ അഭിപ്രായസർവേകളിൽ അവരുടെ ജനപ്രീതി വർധിച്ചതായി തെളിഞ്ഞെങ്കിലും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച സാഹചര്യമാണ് അതിനു കാരണമായതെന്നാണു വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.