• Logo

Allied Publications

Europe
വടക്കൻ നോർവേയിൽ ഭൂരിപക്ഷവും യൂറോപ്യൻ യൂണിയനെതിര്
Share
ഓസ്ലോ: വടക്കൻ നോർവേക്കാരിൽ 74 ശതമാനം പേരും രാജ്യം യൂറോപ്യൻ യൂണിയൻ അംഗത്വം എടുക്കുന്നതിന് എതിരാണെന്നു സർവേ ഫലം. 14 ശതമാനം പേർ മാത്രമാണ് അംഗത്വം എടുക്കണമെന്നു വ്യക്‌തമായി ആവശ്യപ്പെടുന്നത്. അറിയില്ലെന്ന മറുപടിയാണ് 13 ശതമാനം പേർ നൽകിയത്.

ഉദ്യോഗസ്‌ഥ മേധാവിത്വത്തിന്റെ അതിപ്രസരമാണ് ഇവിടെ ഏറെപ്പേരെയും യൂറോപ്യൻ യൂണിയൻ സംവിധാനത്തിന് എതിരാക്കുന്നതെന്നാണു സർവേയിൽ വ്യക്‌തമാകുന്നത്.

1994 ൽ നടത്തിയ ജനഹിത പരിശോധനയിലും വടക്കൻ നോർവീജിയൻ ജനത അംഗത്വത്തിനെതിരേ വിധിയെഴുതിയിരുന്നു. അന്ന് 71.4 ശതമാനം പേരും അംഗത്വത്തെ എതിർത്തപ്പോൾ 28.6 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്. എന്നാൽ, രാജ്യതലത്തിൽ 52.2 ശതമാനം പേർ മാത്രമേ എതിർത്തിരുന്നുള്ളൂ. 47.8 ശതമാനം പേർ മാത്രം അനുകൂലിച്ചതിനാൽ നോർവേ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനു ശ്രമിച്ചതുമില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ