• Logo

Allied Publications

Europe
ജര്‍മനിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്
Share
ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ എണ്ണവും റിക്കാര്‍ഡ് സൃഷ്ടിച്ചുവെന്നു സര്‍ക്കാര്‍ കണക്ക്.

തീവ്ര വലതുപക്ഷക്കാര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിക്കുകയും ഇതിനു പ്രതികാരമായി തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളാണ് ഇതിലേറെയും. ഇതിലുപരി കൊള്ളയും കവര്‍ച്ചയും പെരുകി വരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2015ല്‍ രാഷ്ട്രീയപ്രേരിതമായ 39,000 അക്രമസംഭവങ്ങള്‍ നടന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണിത്.

ഇത്തരത്തിലുള്ള ആകെ കുറ്റകൃത്യങ്ങളില്‍ 23,000 എണ്ണം തീവ്ര വലതുപക്ഷക്കാര്‍ പ്രതികളായിട്ടുള്ളതാണ്. ഇതും 2014ലേതിനെ അപേക്ഷിച്ച് 34.9 ശതമാനം അധികം. തീവ്ര ഇടതുപക്ഷക്കാര്‍ പ്രതികളായി 9600 കേസുകള്‍. ഇതില്‍ വര്‍ധന പതിനെട്ടു ശതമാനവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.