• Logo

Allied Publications

Europe
സ്വവര്‍ഗ സൌഹൃദ റാങ്കിംഗില്‍ ഡെന്‍മാര്‍ക്കു മുന്നില്‍
Share
കോപ്പന്‍ഹേഗന്‍: സ്വവര്‍ഗപ്രേമികളോടുള്ള സൌഹാര്‍ദ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്കിംഗില്‍ ഡെന്‍മാര്‍ക്കിന് വന്‍ കുതിപ്പ്. ഒമ്പതാം റാങ്കില്‍നിന്ന് നാലാം റാങ്കിലേക്കാണ് സ്ഥാനകയറ്റം.

ഐഎല്‍ജിഎയൂറോപ്പ് എന്ന സംഘടനയാണ് റാങ്ക് ലിസ്റ് തയാറാക്കിയിരിക്കുന്നത്. റെയ്ന്‍ബോ ഇന്‍ഡക്സ് എന്നാണ് ഇതിനു പേര്.

49 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വവര്‍ഗ വിവാഹം, ദത്തെടുക്കല്‍, ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓരോ രാജ്യവും നടപ്പാക്കിയിരിക്കുന്ന നിയമങ്ങളാണ് റാങ്കിംഗിന്റെ മാനദണ്ഡം.

മാള്‍ട്ടയാണ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വിപ്ളവകരമായ നിയമങ്ങളാണ് അതിനു സഹായിച്ചത്. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം ബെല്‍ജിയവും യുകെയുമാണ്. മൊണാക്കോ, ടര്‍ക്കി, അര്‍മീനിയ, റഷ്യ, അസര്‍ബൈജാന്‍ എന്നിവ ഏറ്റവും പിന്നില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.