• Logo

Allied Publications

Europe
ലിമറിക്കില്‍ ഇടവക വാര്‍ഷിക ധ്യാനം
Share
ലിമറിക്: സീറോ മലബാര്‍ സഭ ലിമറിക്കിന്റെ ഇടവക വാര്‍ഷിക ധ്യാനം മാര്‍ച്ച് 17, 18, 19 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ലിമറിക്കിലെ ഡൂറടോയിലുള്ള സെന്റ് പോള്‍സ് സ്കൂളിലാണ് ധ്യാനം.

ടൊറേന്റോ ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചിപ്പള്ളിയാണു ധ്യാനം നയിക്കുക. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനു സൌകര്യം ഉണ്ടായിരിക്കും.

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍:

ഓശാന ഞായര്‍: ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധ കുര്‍ബാന.

പെസഹ വ്യാഴം: ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കുമ്പസാരം. മൂന്നു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

ദുഃഖവെള്ളി: രാവിലെ 9.30 മുതല്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ഈസ്റര്‍ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന വൈകുന്നേരം മൂന്നിനു നടക്കും.

ലിമറിക് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്കു ഫാ. ജോസഫ് വെള്ളനാല്‍ നേതൃത്വം നല്‍കുമെന്ന് സീറോ മലബാര്‍ സഭ ലിമറിക്കിന്റെ ചാര്‍ജ് വഹിക്കുന്ന ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.