• Logo

Allied Publications

Europe
അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്നു ഭൂരിപക്ഷം ജര്‍മന്‍കാരും
Share
ബെര്‍ലിന്‍: രാജ്യത്തു കടക്കാന്‍ അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കര്‍ക്കശമായി നിയന്ത്രിക്കേണ്ടതുണ്ടെന്നു ജര്‍മന്‍കാരില്‍ 89 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വരുന്ന മുഴുവന്‍ പേരെയും സ്വീകരിക്കാന്‍ രാജ്യത്തിനു സാധിക്കില്ലെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

11 ശതമാനം പേര്‍ മാത്രമാണ് അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നത്.

അതേസമയം, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കണമെന്ന ആവശ്യം നിരന്തരം തള്ളുകയുമാണ്. അഭയാര്‍ഥി പ്രശ്നത്തില്‍ താന്‍ സ്വീകരിച്ച വഴി ജര്‍മനിക്കും യൂറോപ്പിനും ശരി തന്നെയാണെന്ന് അവര്‍ കഴിഞ്ഞ ദിവസം അന്നെ വില്‍ എന്ന മാധ്യമ പ്രവര്‍ത്തകയുമായി നടത്തിയ ടെലിവിഷന്‍ അഭിമുഖത്തിലും ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ