• Logo

Allied Publications

Europe
ജര്‍മന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്കു പുതിയ പരിശോധന
Share
ഫ്രാങ്ക്ഫര്‍ട്ട്: ജനുവരി ഒന്നു മുതല്‍ എല്ലാ ജര്‍മന്‍ എയര്‍ലൈനുകളുടെയും പൈലറ്റുമാരെ പുതിയ പരിശോധനകള്‍ക്കു വിധേയമാക്കുമെന്നു ജര്‍മന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് വെളിപ്പെടുത്തി.

സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, ആല്‍ക്കഹോള്‍, മയക്കുമരുന്നുകള്‍ എന്നിവ ഓരോ പ്രാവശ്യവും ഡ്യൂട്ടി തുടങ്ങുന്നതിനു മുമ്പ് കര്‍ശനമായി പരിശോധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ വിമാനാപകടങ്ങളുടെ വെളിച്ചത്തിലാണ് പുതിയ നിയന്ത്രണവും പരിശോധനയും ജര്‍മന്‍ എയര്‍ലൈന്‍സ് പൈലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്.

ജര്‍മനിയുടെ ഈ പുതിയ പൈലറ്റ് പരിശോധനയെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (കഅഠഅ) ജര്‍മന്‍ പൈലറ്റ് പരിശോധനകളെ പ്രശംസിച്ച് മറ്റ് രാജ്യങ്ങളും പരിശോധനകള്‍ തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും പരിശോധനകള്‍ ആരംഭിക്കാന്‍ ജര്‍മന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഡോബ്രിന്റ് ആവശ്യപ്പെട്ടു. ജര്‍മന്‍ എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ പരിശോധനകളെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.