• Logo

Allied Publications

Europe
ജര്‍മനിയില്‍ ജനന നിരക്ക് കുതിച്ചുയര്‍ന്നു
Share
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്ക് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉര്‍ന്ന നിലയില്‍. തുടരെ മൂന്നാം വര്‍ഷമാണ് രാജ്യത്തെ ജനന നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്.

കുഞ്ഞിനു ജന്മം നല്‍കാനുള്ള പ്രായത്തില്‍ ഒരു ജര്‍മന്‍ സ്ത്രീയുടെ കുട്ടികളുടെ ശരാശരി എണ്ണം 1.47 ആണിപ്പോള്‍. 1990നു ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും ഉയരത്തിലെത്തുന്നത്.

2014 ല്‍ മാത്രം 7,15,000 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2013 നെ അപേക്ഷിച്ച് 33,000 കുട്ടികളുടെ വര്‍ധനയാണിത്. ആ സമയത്ത് കുട്ടികളുടെ ശരാശരി എണ്ണം 1.37 ആയിരുന്നു.

ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകളെയും കുടിയേറ്റക്കാരായ സ്ത്രീകളെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ജര്‍മന്‍ സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും 1.42 മാത്രമാണ്. അതേസമയം, വിദേശികളായ സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം 1.80 ല്‍ നിന്ന് 1.86 ആയി ഉയരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.