• Logo

Allied Publications

Europe
വിയന്നയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ ജിഹാദി പുസ്തകം; നടപടി നേരിടേണ്ടി വരും: സെബാസ്റ്യന്‍ കുര്‍സ്
Share
വിയന്ന: വിയന്നയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ജിഹാദ് ആഹ്വാനത്തിനായി പഠിപ്പിച്ച കൈയില്‍ വാളേന്തിയ ജിഹാദിയുടെ പടമുള്ള ചെറുപുസ്തകം വിവാദത്തില്‍. വിയന്നയിലെ പത്താമത്തെ ജില്ലയിലെ ഇസ്ലാമിക് കിന്റര്‍ഗാര്‍ട്ടനിലാണു സംഭവം. ജിഹാദ് എന്താണെന്ന് വിവരിക്കുന്ന ഐഎസ് സൂക്തങ്ങള്‍ പ്രചരിപ്പി

ക്കുന്ന ചെറുപുസ്തകം പഠിപ്പിച്ചതാണു വിവാദത്തിലായിരിക്കുന്നത്. സംഭവം സംബന്ധിച്ച് ഓസ്ട്രിയന്‍ ഭരണകൂടം ഗൌരവമായി കാണുന്നുവെന്നു വിദേശകാര്യ, ദേശീയോദ്ഗ്രഥന മന്ത്രി സെബാസ്റ്യന്‍ കുര്‍സ് വ്യക്തമാക്കി.

ഫാത്തിമ ഗ്രിം എഴുതിയ ജിഹാദിന്റെ ലക്ഷ്യം വിദ്യാഭ്യാസത്തില്‍ എന്ന ബുക്ക് ആണു വിയന്നയിലെ പത്താമത്തെ ജില്ലയിലെ കിന്റര്‍ഗാര്‍ട്ടനില്‍ വിതരണം ചെയ്തത്. ബുക്കിന്റെ പതിനാറാമത്തെ പേജില്‍ മുസ്ലിം വാളെടുത്ത് പോരാടേണ്ടതിന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുന്നു.

ദൈവത്തിനു വേണ്ടി പോരാടുമ്പോള്‍ വാള്‍ കൈയില്‍ കരുതണം. ഇസ്ലാംവിരുദ്ധ ശക്തികളെ നേരിടാനുള്ള ഏക ആയുധം വാളാണ് എന്നും ബുക്ക് ഓര്‍മിപ്പിക്കുന്നു. പതിനഞ്ചു വയസ് മുതല്‍ വാള്‍ കൈയിലേന്തി പോരാടേണ്ടതിന്റെ ആവശ്യകത ബുക്ക് ഊന്നിപ്പറയുന്നു. മുസ്ലിമിന്റെ രക്ഷകര്‍ ചെറുപ്പക്കാരാണെന്നും ബുക്കില്‍ ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.