• Logo

Allied Publications

Europe
കോഹിനൂര്‍ രത്നം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സംഘം
Share
ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്നു കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്നം വീണ്െടടുക്കാന്‍ നിയമനടപടികള്‍ അടക്കമുള്ള നീക്കവുമായി ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും രംഗത്ത്. എട്ടു നൂറ്റാണ്ടുമുമ്പ് ആന്ധ്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിന്റെ സ്വത്തായിരുന്ന കോഹിനൂരിന്റെ സഞ്ചാരം വിവിധ രാജവംശങ്ങളിലൂടെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം വരെ എത്തിച്ചേര്‍ന്ന അതിശയിപ്പിക്കുന്ന ചരിത്രമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രത്നം വീണ്െടടുക്കാന്‍ നിയമയുദ്ധം നടത്താനാണു ഡേവിഡ് ഡിസൂസ എന്ന ഇന്ത്യന്‍ വംശജനായ വ്യവസായിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കുന്നത്.

കോഹിനൂര്‍ എന്നതിന്റെ അര്‍ഥം പ്രകാശപര്‍വതം എന്നാണ്. രത്നം കൊണ്ടുവരാന്‍ നിയമനടപടി അടക്കമുള്ള നീക്കങ്ങള്‍ക്കാണു സംഘം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിയുടെ താത്പര്യപ്രകാരമാണ് രത്നം ലണ്ടനിലെത്തിച്ചത്. 1850ല്‍ പഞ്ചാബിലെ അവസാനത്തെ സിക്ക് ഭരണാധികാരിയായ 13 വയസ്സുകാരന്‍ ദുലീപ് സിംഗ് ലണ്ടനില്‍ എത്തി വിക്ടോറിയ രാജ്ഞിക്കു രത്നം നേരിട്ട് സമ്മാനിക്കുകയായിരുന്നു.

രത്നം വീണ്െടടുക്കാന്‍ ഫണ്ട് ശേഖരണത്തിലാണു മൌണ്ടന്‍ ഓഫ് ലൈറ്റ് (പ്രകാശപര്‍വതം കോഹിനൂര്‍) എന്ന ഈ സംഘം. ബോളിവുഡ് നടി ഭൂമിക സിംഗും പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. രത്നം തിരികെ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യാ സന്ദര്‍ശനവേളയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്