• Logo

Allied Publications

Europe
സ്വോര്‍ട്സ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്റെ പ്രവേശനോത്സവം നിര്‍വഹിച്ചു
Share
സ്വോര്‍ട്സ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്റെ 201516 അധ്യയനവര്‍ഷ പ്രവേശനോത്സവം സെപ്റ്റംബര്‍ 12നു വിശുദ്ധ കുര്‍ബനാനന്തരം ഫാ. ഏബ്രഹാം പരുത്തിക്കുന്നേല്‍ നിര്‍വഹിച്ചു.

ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുള്ള ജീവിതചര്യക്കു മതബോധനം അത്യന്താപേഷിതമാണെന്നു ഫാ. ഏബ്രഹാം സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. തെരക്കു പിടിച്ച ജീവിതത്തിനിടയിലും ക്രിസ്തീയ പാരമ്പര്യം ഉയര്‍ത്തിപിടിക്കാനുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്നത്തെ പ്രശംസിച്ച ഫാ. ഏബ്രഹാം, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏല്ലാ പ്രാര്‍ഥനാമംഗളങ്ങളും നേര്‍ന്നു.

പുതിയ കുട്ടികള്‍ക്കു ഹെഡ്മാസ്റര്‍ ജൂബി ജോണ്‍ സ്വഗതം ആശംസിച്ചു. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സ്വോര്‍ട്സ് ചര്‍ച്ച് റോഡിലുള്ള സെന്റ് കൊളംബസ് പള്ളിയിലാണു സണ്‍ഡേ സ്കൂള്‍. കുട്ടികളെ സണ്‍ഡേ സ്കൂളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടണമെന്ന് വികാരി ഫ. തോമസ് പുതിയാമഠത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.