• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ജനന നിരക്കില്‍ റിക്കാര്‍ഡ് വര്‍ധന
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ജനന നിരക്കില്‍ കഴിഞ്ഞ 25 വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 86,000 കുട്ടികള്‍ ജനിക്കുകയുണ്ടായി. 1992നു ശേഷം ഉണ്ടായ കൂടിയ ജനന നിരക്കാണിതെന്നു സ്റാറ്റിസ്റിക്കല്‍ വകുപ്പു അറിയിച്ചു. ഉറച്ച സാമ്പത്തികസ്ഥിതിയും വിദേശീയരുടെ വന്‍ വര്‍ധനയുമാണ് (25 ശതമാനം) ഈ നിരക്കിനു മുഖ്യ കാരണമെന്നു പറയപ്പെടുന്നു. നിലവില്‍ 1.5 ശതമാനമാണു സ്വിസില്‍ ജനന നിരക്ക്.

കേരളത്തിനു സമാനമായി ജനനനിരക്കില്‍ പെണ്‍കുട്ടികളാണു സ്വിസില്‍ മുമ്പില്‍. ആയിരം ആണ്‍കുട്ടികള്‍ക്ക് അനുപാതമായി 1060 പെണ്‍കുട്ടികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്