• Logo

Allied Publications

Europe
വിയന്ന റെയില്‍വേ സ്റേഷന്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട വിദ്യാര്‍ഥിക്കു രണ്ടുവര്‍ഷം തടവുശിക്ഷ
Share
വിയന്ന: വിയന്ന റെയില്‍വേ സ്റ്റേഷന്‍ ബോംബു വച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട ജിഹാദി വിദ്യാര്‍ഥിക്ക് (14) രണ്ടു വര്‍ഷം തടവുവിധിച്ചുകൊണ്ടു കോടതി ഉത്തരവിട്ടു. സെന്റ് പോള്‍ട്ടണിലെ കോടതിയിയാണു തുര്‍ക്കി വംശജനായ വിദ്യാര്‍ഥിക്കു രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ച് ഉത്തരവായത്. ഇതില്‍ എട്ടു മാസം ജയില്‍ശിക്ഷ അനുഭവിക്കണം. ബാക്കി സമയങ്ങളില്‍ മാനസികചികിത്സയും മറ്റു കാര്യങ്ങളും നിര്‍വഹിക്കണം, ശിക്ഷാ കാലയളവിലെ കാര്യങ്ങള്‍ കൃതൃമായി നിര്‍വഹിച്ചില്ലെങ്കില്‍ വീണ്ടും തടവിന്റെ കാലാവധി വര്‍ധിപ്പിക്കും

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണു വിയന്നിലെ വെസ്റ് ബാന്‍ഹോഫ് ബോംബുവച്ച് തകര്‍ക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മെര്‍ത്തുക്കാന്‍ പദ്ധതി തയാറാക്കിയത്. ഇന്റര്‍നെറ്റ് വഴി ഐ എസ് പോരാളികളുമായി ചങ്ങാത്തത്തിലായ ബാലന്‍, ഐഎസ് അനുഭാവിയായി മാറുകയും അവരുടെ നിര്‍ദേശപ്രകാരം റെയില്‍വേ സ്റേഷന്‍ തകര്‍ക്കുന്നതിനായി പദ്ധതികള്‍ രൂപപ്പെടുത്തുകയും, കൃതൃം നിര്‍വഹിച്ച ശേഷം സിറിയയിലേക്കു പലായനം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ പോലീസ് വിരുതനെ വലയില്‍ വീഴ്ത്തി വിധി പ്രഖ്യാപിച്ച ജഡ്ജി മാര്‍ക്കോസ് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മെര്‍ട്ട്ക്കാല്‍ ചെയ്തതെന്നും, പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷുടെ കാലാവധി രണ്ടു വര്‍ഷമായി കുറയ്ക്കുകയാണെന്നും ഇതുവരെയനുഭവിച്ച തടങ്കല്‍, ശിക്ഷയില്‍നിന്ന് ഇളവു ചെയ്യുമെന്നും പറഞ്ഞു. രാജ്യസുരക്ഷയ്ക്കായി പോലീസ് സംവിധാനം തുടര്‍ന്നും നിതാന്ത ജാഗ്രതയിലായിരുക്കുമെന്ന കാര്യം വിസ്മരിക്കരുതെന്നും വിധി പറഞ്ഞുകൊണ്ട് കോടതി ബാലനെ ഓര്‍മ്മിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ