• Logo

Allied Publications

Europe
ജര്‍മനിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചതായി ഫെഡറല്‍ പോലീസ്
Share
ബര്‍ലിന്‍: പോയ വര്‍ഷത്തില്‍ ജര്‍മനിയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി ഫെഡറല്‍ പോലീസ് ചീഫ് ഡീറ്റര്‍ റൊമാന്‍ അറിയിച്ചു. പോയ വര്‍ഷങ്ങളെക്കാള്‍ 2014 ല്‍ 75 ശതമാനം വര്‍ദ്ധനയാണുണ്ടായതെന്ന് ചീഫ് വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ 57,000 പേരെ പിടികൂടി തരിച്ചയച്ചതായും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. 27,000 പേരെ തെരഞ്ഞുപിടിച്ചും ബാക്കിയുള്ള 30,000 പേരെ കൈയ്യോടെയും പിടികൂടിയാണ് തിരിച്ചയച്ചത്. ഫ്രാന്‍സ്, ഓസ്ട്രിയ അതിര്‍ത്തിയിലടെയാണ് അനധികൃതമായി ജര്‍മനയിലേയ്ക്കു കടന്നതെന്നും ചീഫ് പറഞ്ഞു.

എന്നാല്‍ 2014 ല്‍ ജര്‍മനിയിലേയ്ക്ക് കള്ളക്കടത്തു നടത്തുന്നതിനിടയില്‍ 2100 പേര്‍ പിടിയ്ക്കപ്പെട്ടു. മുന്‍വര്‍ഷത്തില്‍ ഇത്തരക്കാരുടെ എണ്ണം 1535 ആയിരുന്നു. അന്തര്‍ദേശീയ തലത്തിലുള്ള ഇസ്ലാമിക് ഭീകരതയാണ് രാജ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും ചീഫ് പറഞ്ഞു. ഇതനുസരിച്ച് അതിര്‍ത്തി പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.