• Logo

Allied Publications

Europe
അന്നി ദിവാനി വധം: ഇന്‍ക്വസ്റ് പുനരാരംഭിക്കുന്നു
Share
ലണ്ടന്‍: പ്രമാദമായ ഹണിമൂണ്‍ കൊലപാതക കേസിനെക്കുറിച്ചുള്ള ഇന്‍ക്വസ്റ് പുനരാരംഭിക്കാന്‍ യുകെ കൊറോണര്‍ തയാറെടുപ്പു തുടങ്ങി. ഇന്ത്യന്‍ വംശജയായ അന്നി ദിവാനി ദക്ഷിണാഫ്രിക്കയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ശ്രിയേന്‍ ദിവാനിയും കേസില്‍ പ്രതിയായിരുന്നു.

എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ കോടതി ശ്രിയേനെ ഡിസംബറില്‍ കുറ്റവിമുക്തനാക്കി. പക്ഷേ, ശ്രിയേന്‍ ഒരിക്കല്‍പ്പോലും സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തില്ല. മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍.

ദക്ഷിണാഫ്രിക്കയിലെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണു ബ്രിട്ടീഷ്് അധികൃതര്‍ ഇന്‍ക്വസ്റ് പുനരാരംഭിക്കുന്നത്. 2010ലാണ് അന്നി കൊല്ലപ്പെടുന്നത്. വാടകക്കൊലയാളിയെയും ടാക്സി ഡ്രൈവറെയും ഉപയോഗിച്ച് ശ്രിയേന്‍ ഭാര്യയെ കൊന്നു എന്നായിരുന്നു കേസ്.

കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ശ്രിയേനില്‍നിന്ന് ലഭ്യമായ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചേ മതിയാകൂ എന്ന് അന്നിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ആദ്യമായി പബ്ളിക് ക്വസ്റ്യനിംഗിനും ശ്രിയേന്‍ വിധേയനായേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.