• Logo

Allied Publications

Europe
ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാ വിയന്നയ്ക്ക് നവനേതൃത്വം
Share
വിയന്ന: മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും പ്രസിഡന്റ് ബിന്ദു ജോണിന്റെ അധ്യക്ഷതയില്‍ നടത്തി. യോഗത്തില്‍ 2015 ലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ പ്രസിഡന്റായി സ്റീഫന്‍ ചെവ്വൂക്കാരനും തോമസ് കാരയ്ക്കാട്ട് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി സിജിമോന്‍ പള്ളിക്കുന്നേലും ട്രഷററായി ഔസേപ്പച്ചന്‍ പേഴുംകാട്ടിലും നിയമിതരായി. സിമ്മി ചിറയത്ത്, ഗ്രേഷ്മ പള്ളിക്കുന്നേല്‍ എന്നിവര്‍ യഥാക്രമം ജോയിന്റ് സെക്രട്ടറി, ആര്‍ട്സ് ക്ളബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.

കലാവിയന്നയിലേയ്ക്ക് പുതുതായി ചേര്‍ന്ന റിന്‍സ് നിലവൂര്‍, ബിജു മാളിയേക്കല്‍, വിനു കളരിതറ, അവിരാച്ചന്‍ കരിപ്പക്കാട്ട് എന്നിവരെ യോഗം അഭിനന്ദിക്കുകയും അവരെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ജനറല്‍ ബോഡി യോഗത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷവും സദ്യയും ഓഗസ്റ് 30ന് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സംഘടനയിലെ കുട്ടികള്‍ അവതരിപ്പിച്ച വിനോദപരിപാടികളോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.