• Logo

Allied Publications

Europe
കുടിയേറ്റ ലക്ഷ്യങ്ങളില്‍ ജര്‍മനിക്ക് രണ്ടാം സ്ഥാനം
Share
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ജര്‍മനി എത്തി. ചാന്‍സലറിയില്‍ ഇന്റഗ്രേഷന്‍ ഉച്ചകോടി നടക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

ഒഇസിഡിയുടെ കണക്കനുസരിച്ച് 2013ല്‍ ജര്‍മനിയിലെ നെറ്റ് ഇമിഗ്രേഷന്‍ 437,000 ആണ്. തൊട്ടു മുന്‍ വര്‍ഷം ഇത് 370,000 ആയിരുന്നു. ഒരു മില്യനോളം നെറ്റ് മൈഗ്രഷനുള്ള യുഎസാണ് ഒന്നാം സ്ഥാനത്ത്. 291,000 എന്ന നെറ്റ് ഇമിഗ്രേഷനുമായി യുകെ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.

ഇപ്പോള്‍ ജര്‍മന്‍ ജനസംഖ്യയുടെ 20 ശതമാനം ഏതെങ്കിലും തരത്തില്‍ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. 16.3 മില്യനാണ് ഇവരുടെ എണ്ണം. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2012ല്‍ ഇത് 21,000 വര്‍ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം 37,000 വര്‍ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.