• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് 11 മില്യണ്‍ യാത്രക്കാര്‍ പ്രതിവര്‍ഷം വിമാന യാത്രക്കായി ഈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നു. ജര്‍മനിയിലെ ബെര്‍ലിന്‍, ഹംബൂര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റുട്ട്ഗാര്‍ട്ട്, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുത്തത്.

സൌകര്യപ്രദമായ നല്ല ചെക്ക്ഇന്‍, ടെര്‍മിനല്‍ സൌകര്യങ്ങള്‍, റസ്ററന്റ് സൌകര്യം, കടകള്‍, സര്‍വീസ് ലഭ്യത എന്നിവയാണ് നമ്പര്‍ വണ്‍ എയര്‍പോര്‍ട്ടിനുവേണ്ടി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം 2013 ല്‍ സര്‍വീസ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ സില്‍വര്‍ ചാമ്പ്യന്‍ പദവി ആണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന് ലഭിച്ചിരുന്നു. ഗ്രെയിറ്റ് റ്റു ഹാവ് യു ഹിയര്‍ (ഴൃലമ ീ വമ്ല ്യീൌ വലൃല) എന്ന മുദ്രാവാക്യത്തിലും പ്രചോദനത്തിലുമാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്റെ സേവനം. മലയാളം ഉള്‍പ്പെടെ 22 ലോക ഭാഷകളില്‍ യാത്രക്കാര്‍ക്ക് സേവനം ലഭിക്കുന്ന ഏക എയര്‍പോര്‍ട്ടാണ് ഫ്രാങ്ക്ഫര്‍ട്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട