• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 68ാം സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്റെ അറുപത്തി എട്ടാമത് സ്വാതന്ത്യ്ര ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി പ്രസിഡന്റിന്റെ സ്വാതന്ത്യ്ര ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍ ഇന്ത്യ, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ് ഓഫീസ് എന്നിവയിലെ സ്റാഫ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ഈ സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ പങ്കെടുത്തു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ്യൂസിക് അക്കാഡമി അധ്യാപിക സുധാ ഗിരിയുടെ ശിക്ഷണത്തില്‍ കുട്ടികള്‍ ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു.

തുടര്‍ന്ന് മധുരപലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. കോണ്‍സുല്‍ ജനറലും ഭാര്യയും മറ്റ് കോണ്‍സുല്‍മാരും സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ പങ്കെടുത്തവരെ പ്രത്യേകമായി സ്വാഗതം ചെയ്തു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്‍ജ് എടുത്തതിനുശേഷം ആദ്യത്തെ സ്വാതന്ത്യ്ര ദിനാഘോഷം ആയിരുന്നതുകൊണ്ട് ഇതില്‍ പങ്കെടുത്തവരെ അദ്ദേഹം പ്രത്യേകം പരിചയപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.