• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പത്തു മില്യന്‍ യൂറോയുടെ കാര്‍ മോഷണം
Share
വിയന്ന: കാര്‍ മോഷ്ടാക്കളുടെ ചക്രവര്‍ത്തി ആന്ത്രയാസ് എന്ന ഓസ്ട്രിയക്കാരന്‍ പോലീസ് വലയില്‍. പത്തു മില്യന്‍ യൂറോ വിലയുള്ള കാറുകളാണ് തസ്കരവീരന്‍ മോഷ്ടിച്ചു കൂട്ടിയത്. 2009 മുതല്‍ മൊത്തം 291 കാറുകള്‍ മോഷ്ടിച്ചതായി കണക്കാക്കുന്നു.

മോഷണവസ്തുക്കള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ച് ഇയാള്‍ 9,00,000 യൂറോ വരുമാനമുണ്ടാക്കിയതായി കണ്െടത്തി. പല വിലകൂടിയ കാറുകളുടെ യന്ത്രഭാഗങ്ങളും സാമഗ്രഹികളും വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ യന്ത്രഭാഗം ഓര്‍ഡര്‍ ചെയ്യുകയും അത് കിട്ടിയപ്പോള്‍ മോഷ്ടിക്കപ്പെട്ട കാറിന്റെ അതെ നമ്പര്‍തന്നെ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അങ്ങനെ വിരുതന്റെ കമ്പനിയിലെത്തിയ പോലീസ് ശരിക്കും ഞെട്ടി, അവിടെ 385 കാര്‍ എന്‍ജിനുകള്‍, 254 ഗിയറുകള്‍, ഒരു ബിഎംഡബ്ളൂ എക്സ് 5, ഒരു പോര്‍ഷേ കായേന എന്നിവ അഴിച്ച് പാര്‍ട്ട്സുകളായിട്ടിരിക്കുന്നു. പക്ഷേ ആന്തരയാസ് എന്ന തസ്കര ചക്രവര്‍ത്തി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാള്‍ ഫിലിപ്പൈന്‍സിലേക്കു കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.