• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ജോജിമോന്‍ എറണാകേരിലിന് തിളക്കമാര്‍ന്ന വിജയം
Share
വിയന്ന: ഓസ്ട്രിയയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സാന്നിധ്യം തൊഴില്‍ രംഗത്ത് ശക്തമായി ഉറപ്പിക്കുന്നതിനിടയില്‍ സ്വതന്ത്ര തൊഴിലാളി യുണിയന്‍ അവരുടെ അതിശക്തമായ നേതൃത്വ പാടവം കൊണ്ട് തുടര്‍ച്ചായ അഞ്ചാം വര്‍ഷവും അധികാരത്തിലെത്തി. ക്ളോസ്റര്‍ നോയിബുര്‍ഗിലെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രിയ കക്ഷികളെയെല്ലാം പിന്തള്ളിയാണ് സ്വതന്ത്ര തൊഴിലാളി യുണിയന്‍ സീറ്റുകള്‍ പിടിച്ചടക്കിയത്. വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു സ്വതന്ത്രന്മാര്‍ വിജയം ഉറപ്പിച്ചത്.

നേതൃത്വ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തവരില്‍ വിയന്ന മലയാളിയായ ജോജിമോന്‍ എറണാകേരിലും ശ്രദ്ധേയമായി. അദ്ദേഹം ഇത് അഞ്ചാം തവണയാണ് തുടര്‍ച്ചായി വിജയിക്കുന്നത്. ഓസ്ട്രിയയിലെ തൊഴിലാളി യുണിയനുകളില്‍ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ചുരുക്കം ചില മലയാളികളാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ നേതൃത്വ സ്ഥാനത്തേയ്ക്ക് വരുന്നവര്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിനു മുതല്‍കൂട്ടാണ്. അടുത്ത അഞ്ചു വര്‍ഷം അദ്ദേഹം യുണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാവും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.