• Logo

Allied Publications

Europe
ജീവിതനിലവാര സൂചിക: ജര്‍മന്‍ നഗരങ്ങള്‍ മുന്നില്‍
Share
ബര്‍ലിന്‍: ലോകത്തു തന്നെ ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പാക്കുന്ന രാജ്യങ്ങളിലൊന്ന് ജര്‍മനിയാണെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു. ജീവിത നിലവാരം രേഖപ്പെടുത്തുന്ന വാര്‍ഷിക റാങ്കിംഗിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ രാജ്യത്തെ മൂന്നു നഗരങ്ങളാണ് ഇടം നേടിയത്.

ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ലോകത്തെ മികച്ച നാലാമത്തെ നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മ്യൂണിച്ച്. ഡ്യുസല്‍ഡോര്‍ഫ് ആറാം സ്ഥാനവും ഫ്രാങ്ക്ഫര്‍ട്ട് ഏഴാം സ്ഥാനവും ഉറപ്പാക്കി.

ആഗോള തലസ്ഥാന നഗരങ്ങളില്‍ പാരീസ് (27) ലണ്ടന്‍ (38), മാഡ്രിഡ് (50) എന്നിവയെ മറികടന്ന് പതിനാറാം സ്ഥാനം നേടാന്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനു സാധിച്ചു.

ഓസ്ട്രിയന്‍ നഗരമായ വിയന്നയാണ് പട്ടികയില്‍ മുന്നില്‍. സ്വിസ് നഗരം സൂറിച്ച് തൊട്ടു പിന്നില്‍. മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡും നാലാമത് ക്യാനഡയിലെ വാന്‍കോവറും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ