• Logo

Allied Publications

Americas
രാജീവ് ആർ. കുമാരൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Share
ഫ്ലോറിഡ: ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ (രാജീവ് വല്ലഭശേരിൽ കുമാരൻ) 20242026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ഒർലാൻഡോ (ഓർമ) മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയായ രാജീവ് സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട് ഫ്ലോറിഡയിലെ മലയാളികൾക്ക് സുപരിചതനായി മാറിയ വ്യക്തിത്വമാണ്.

കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ ട്രാൻസ്‌പോർട്ട്യേഷൻ ചെയർമാനായി നൂറുകണക്കിന് ആളുകൾക്ക് ട്രാൻസ്പോർട്ടഷൻ നൽകി കുറ്റമറ്റ രീതിയിൽ പ്രവർത്തനം നടത്തി രാജീവ് കുമാരൻ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഓർമയുടെ അഡ്വൈസറി ബോർഡ് അംഗമായ രാജീവ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. അദ്ദേഹം പ്രസിഡന്‍റ് ആയിരിക്കുബോൾ ഓർമയെ അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയായി വളർത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.

രാജീവിന്‍റെ നേതൃത്വത്തിൽ ഓർമ നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. ഒരു സംഘടന എങ്ങനെ ആയിരിക്കണം എന്നത്‌ രാജീവിന് മനഃപാഠമാണ്.

തിരുവല്ല സ്വദേശിയായ വല്ലഭശേരി പരേതനായ കുമാരന്‍റെയും ദേവകിയമ്മയുടെയും മകനാണ് രാജീവ്. ചങ്ങനാശേരി എൻഎൻഎസ്എസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചങ്ങനാശേരി എൻഎൻഎസ്എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് നാട്ടകം പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും നേടി.

ബഹറനിൽ സിവിൽ എഞ്ചിനീറിംഗിൽ ജോലി ചെയ്തു. 2000ൽ നാട്ടിൽ മടങ്ങി എത്തിയ അദ്ദേഹം പിന്നീട് കോൺട്രാക്ടർ ആയി കൺസ്ട്രക്ഷൻ രംഗത്ത് സജീവമായി. സ്കൂളിലും കോളജിലും സജീവ കെഎസ്‌യു പ്രവർത്തകനായിരുന്ന രാജീവ് കോൺഗ്രസ് ബ്ലോക്ക്, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തിച്ചിരുന്നു.

രാജീവിന്‍റെ സംഘടന മികവും നേതൃപാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള താൻ നേതൃത്വം നൽകുന്ന ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കൂട്ടാകും

ശ്രീനാരായണഗുരുവിന്‍റെ സഞ്ചാര സെക്രട്ടറിയായിരുന്ന വല്ലഭശേരി ഗോവിന്ദനാശാൻ രാജീവിന്‍റെ വല്യപ്പൂപ്പനാണ്. കോട്ടയം നാഗമ്പടത്തുനിന്നും വർഷങ്ങൾക്കുമുൻപ് വല്ലഭശേരി ഗോവിന്ദനാശാൻ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് കാൽനടയായി ശിവഗിരിയിലേക്കു നടത്തിയ തീർഥാടന യാത്രയാണ് പിന്നീട് പ്രശസ്തമായ ശിവഗിരി തീർഥാടനമായി മാറിയത്.

2006ൽ അമേരിക്കയിലേക്ക് കുടിയേറിയ രാജീവ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചു വരികയാണ്. അമേരിക്കയിലെ ദേശീയ രാഷ്ട്രീയത്തിലും സജീവമായ രാജീവ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ഒരു റീയലെറ്റർ കൂടിയായ രാജീവ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റമെന്‍റിലും സജീവമാണ്.

ഒർലാൻഡോ വെസ്റ്റേൺ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയുന്ന ചന്ദ്രകലയാണ് ഭാര്യ. വിദ്യാർഥികളായ അഭിജിത്ത്, അശ്വിൻ എന്നിവർ മക്കളാണ്.

രാജീവ് കുമാരന്‍റെ സ്ഥാനാർഥിത്വത്തെ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമും സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള