• Logo

Allied Publications

Europe
സ്ലൈഗോയിലെ ദീപാവലി ആഘോഷം നവംബർ 18ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി
Share
സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ നവംബർ 18ന് രാത്കോർമക് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടും. വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒന്പത് വരെയാണ് പരിപാടികൾ.

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ് (Rathcormac National School ,Co.Sligo). ആഘോഷങ്ങൾക്ക് നിറമേകാൻ 16ന് വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ സ്ലൈഗോ ടെന്നീസ് ക്ലബിൽ മൈലാഞ്ചിരാവും (Mehendi Eve) ഒരുക്കിയിട്ടുണ്ട്.

ആഘോഷങ്ങൾക്കു മാറ്റു കൂട്ടാൻ പ്രോമോ വിഡിയോയും അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്. നൈനാൻ തോമസിന്‍റെ രചനയിൽ ജിൻസ് വറുഗീസാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

റോയൽ കാറ്ററേഴ്‌സിന്‍റെ വിഭവസമൃദ്ധമായ ദീപാവലിയുടെ തനതു രുചിക്കൂട്ടും ഇതോടൊപ്പമുണ്ട്.


സെവൻ ബീറ്റ്‌സ് സംഗീതോത്സവം ശനിയാഴ്ച; പ്രവേശനം സൗജന്യം.
കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത ദൃശ്യ കലോത്സവം ശനിയാഴ്ച(ഫെബ്രുവരി 22
മൂവാറ്റുപുഴ സ്വദേശിക്ക് ജീവിതസഖി യുകെയിൽനിന്ന്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവിന് ജീവിതത്തിൽ ഇണയും തുണയുമായി കിട്ടിയത് യുകെ സ്വദേശിനിയെ.
രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം ഒരുക്കി ഒഐസിസി യുകെ; ജനങ്ങളെ കെെയിലെടുത്ത് യുവനേതാവ്.
കവൻട്രി: യുകെയിലെത്തിയ എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന് കവൻട്രിയിൽ ഗംഭീര പൗ
യുഎസിന്‍റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി.
ബെര്‍ലിന്‍: യൂറോപ്പിന്‍റെ സുരക്ഷ വഴിത്തിരിവിലാണെന്നും യുക്രെയ്നിലെ യുദ്ധത്തിൽ യുഎസിന്‍റെ നയമാറ്റത്തെ മുന്നറിയിപ്പായി
എസ്പിഡിയുടെ പ്രചാരണ വാഹനത്തിന് അജ്ഞാതര്‍ തീയിട്ടു.
ബെര്‍ലിന്‍: ജർമൻ പാർലമെന്‍റ് അംഗവും എസ്പിഡി നേതാവുമായ നീന ഷീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ബസിന് അജ്ഞാതര്‍ തീയിട്ടു.