• Logo

Allied Publications

Europe
സർഗം സ്റ്റീവനേജിന്‍റെ ഓണാഘോഷം അവിസ്മരണീയമായി; ആവേശത്തിൽ പങ്കുചേർന്ന് മേയറും
Share
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ സർഗം സ്റ്റീവനേജ് സംഘടിപ്പിച്ച "പൊന്നോണം 2023' അവിസ്മരണീയമായി.

ഓണപ്പൂക്കളത്തിനു വലംവച്ച്‌ സർഗതാളത്തിന്‍റെ വാദ്യമേളങ്ങളത്തോടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയും മഹാബലിയേയും മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യയേയും വേദിയിലേക്ക് ആനയിക്കുമ്പോൾ സദസിന്‍റെ ഹർഷാരവവും അലയടിയായി. സ്റ്റീവനേജ് മേയർ മൈല പരിപാടിയിൽ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി എല്ലാവർക്കും ഹൃദ്യമായ സ്വാഗതം പറയുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

മാവേലിയായി എത്തിയ ജെഫേഴ്സൺ മാർട്ടിൻ ജനങ്ങൾക്ക് ഹസ്തദാനവും തിരുവോണ ആശംസകൾ നേർന്നും സദസിനിടയിലൂടെ ആവേശം വിതറിയാണ് വേദിയിലേക്ക് നടന്നു കയറിയത്.

സർഗം പൊന്നോണത്തിന്‍റെ മുഖ്യാതിഥിയും ബ്രാഡ്‌ലി സ്റ്റോക്ക്‌ ബ്രിസ്റ്റോൾ മുൻ മേയറും കൗൺസിലറുമായ ടോം ആദിത്യ തന്‍റെ ഉദ്‌ഘാടനപ്രസംഗത്തിൽ സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും മലയാളി ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു.

പൊതുസമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ ടോം ആദിത്യ എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.



സർഗം പൊന്നോണത്തിന്‍റെ മുഖ്യാതിഥി ടോം ആദിത്യ തന്‍റെ ഉദ്‌ഘാടനപ്രസംഗത്തിൽ സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും മലയാളി ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു.

പൊതുസമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്‍റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.

മാവേലിയോടൊപ്പം ടോം ആദിത്യ, ബോസ് ലൂക്കോസ്, വൈസ് പ്രസിഡന്‍റ് ടെസി ജെയിംസ്, ജോയിന്‍റ് സെക്രട്ടറി ബിന്ദു ജിസ്‌റ്റിൻ എന്നിവർ നിലവിളക്ക് കൊളുത്തികൊണ്ടു പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷത്തിനു പ്രാരംഭമായി തൂശനിലയിൽ "കറി വില്ലേജ്' വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി.

സദസിനെ ആവേശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഒപ്പന, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, മാർഗം കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ ആഘോഷസന്ധ്യയെ ആവേശോജ്ജ്വലമാക്കി. ചിരപരിചിതമല്ല എങ്കിലും വേദിയിൽ അവതരിപ്പിച്ച കഥകളി ദൃശ്യാവിഷ്‌ക്കാരം എല്ലാവരിലും ഏറെ കൗതുകം ഉണർത്തി.

കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വന്ന വാശിയേറിയ കായികമാമാങ്കത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.

അഞ്ജലി ജേക്കബ് കോറിയോഗ്രാഫി ചെയ്യ്തു പരിശീലിപ്പിച്ച വെൽക്കംഡാൻസ് കേരള പ്രൗഢിയും മലയാളിത്തനിമയും വിളിച്ചോതുന്നതായി. അവതാരകരായ ടെസി, ജിന്‍റു എന്നിവർക്കൊപ്പം പുതുതലമുറയിലെ ജോഷ് ജിസ്‌റ്റിൻ, മരിസ ജിമ്മി എന്നിവരുടെ തുടക്കം ഗംഭീരമായി.

കേരളത്തിന്‍റെ സമ്പത്സമൃദ്ധമായ സംസ്കാരത്തെയും കുട്ടികളുടെ സർഗാത്മക പ്രതിഭയെയും പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്ന ഇത്തരം തനതും ബൃഹുത്തുമായ ആഘോഷങ്ങളുടെ അനുസ്മരണങ്ങൾ ശ്ലാഘനീയമാണെന്ന് ആശംസാപ്രസംഗത്തിൽ സ്റ്റീവനേജ് മേയർ മൈല എടുത്തു പറഞ്ഞു.



സർഗം മെമ്പറും സ്റ്റീവനേജ് ബോറോ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ അനീസ റെനി മാത്യുവും ഓണാഘോഷ വേദിയിൽ മേയറോടൊപ്പം എത്തി സർഗത്തിന്‍റെ ആദരം ഏറ്റുവാങ്ങുകയും തുടർന്ന് ഓണാശംസ നേർന്നു സംസാരിക്കുകയും ചെയ്തു. അനീസ യുവതലമുറക്ക് പ്രചോദനമാവട്ടെ എന്ന് മേയർ മൈല ആശംസിച്ചു.

സർഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവർക്കും സെക്രട്ടറി ആദർശ് പീതാംബരൻ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി. സ്റ്റീവനേജ് റോമൻ കത്തോലിക്കാ ദേവാലയങ്ങളുടെ വികാരി ഫാ. മൈക്കിൾ വൂളൻ, ലണ്ടൻ ക്നാനായ കാത്തലിക്ക് ചാപ്ലിൻ ഫാ. മാത്യു വലിയപുത്തൻപുര എന്നിവരും ഓണാഘോഷത്തിൽ പങ്കെടുത്തു.

തിരുവോണ ഓർമകൾ ഉണർത്തി ഓണപ്പാട്ടോടെ ജോസ് ചാക്കോയും ജെസ്‌ലിൻ വിജോയും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി തേജിൻ തോമസും ജോസ് ചാക്കോയും വേദി കെെയടക്കി.

സദസിനെ ഇളക്കി മറിച്ച അവരുടെ നാടൻ പാട്ടുകൾക്ക് ചുവടുവച്ച് മേയർ സദസിലേക്ക് ഇറങ്ങി വന്നത് വലിയ ഹർഷാരവം ഏറ്റുവാങ്ങുകയും കൂടെ നൃത്തം ചെയ്യുവാൻ കൂട്ടത്തോടെ വനിതകൾ മത്സരിച്ച് എത്തുകയും ആയിരുന്നു.

പൊതുപരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ സർഗം അസോസിയേഷൻ ആദരിക്കുകയും അവർക്കുള്ള പരിതോഷകങ്ങൾ മേയർ മൈല സമ്മാനിക്കുകയും ചെയ്തു. എലെവൽ പരീക്ഷയിൽ അനസൂയ സത്യനും ജിസിഎസ്ഇയിൽ ജോഷേൽ പൗലോയും സ്റ്റീവനേജിലെ ടോപ്പേഴ്‌സ് ആയി.

വർണാഭമായ പൂക്കളം ഒരുക്കിക്കൊണ്ട് പ്രമുഖ ആർട്ടിസ്റ്റായ ബിജു തകടിപറമ്പിൽ ഓണാഘോഷ വേദിയെ ആകർഷകമാക്കി. പിന്നണിയിൽ ഷാജി, ബോബൻ, ഷിജി എന്നിവരുടെ കരവേലകളും സഹായകമായി.

സുജാത ടീച്ചർ പരിശീലിപ്പിച്ച് ഒരുക്കിയ സീനിയർ ഗ്രൂപ്പും ജൂനിയർ ഗ്രൂപ്പും വേദിയിൽ നൃത്ത വിസ്മയമാണ് തീർത്തത്. ബെല്ലാ ജോർജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ്, ടെസ അനി, പവിത്ര, പല്ലവി,

വൈഗ, വേദ, ആദ്യ , അദ്വൈത, ഇവന്യ, അയന, ഡേവിഡ്, ജെന്നിഫർ, അന്ന, ആദ്വിക്, ഇവാ,ആന്‍റണി, ബ്ലെസ്, ജെസീക്ക, എമ്മ, വൈഗ, ഹൃദ്യ എന്നിവർ ഓണാഘോഷത്തിൽ നൃത്തച്ചുവടുകൾ കൊണ്ട് വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു.



അമ്മയും മക്കളും ചേർന്ന് നടത്തിയ "പരിവാർ നൃത്തി'ൽ ജീന, ടെസ, മരിയ ടീമും, ദ്രുസില്ല ഗ്രേസ്, എഡ്നാ ഗ്രേസ് ഏലിയാസ്‌ ഫാമിലി ടീമും ഏറെ ആകർഷകവും സുന്ദരവുമായ നൃത്തമാണ് സമ്മാനിച്ചത്.

ടെസി, ആതിര, വിൽസി, അലീന, അനീറ്റ, റോസ്മി, അനഘ, വന്ദന, ശാരിക, ഡോൺ എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ജിയാ, അൽമ, എമ്മ, മിഷേൽ, അലീസ, സൈറ, അഡോണ എന്നിവർ ചേർന്നവതരിപ്പിച്ച മാർഗംകളിയും, ആൻ, മറീസ, ആൻഡ്രിയ, ബെനീഷ്യ, ജോസ്ലിൻ, ജിൽസ, ബ്ലെസ് എന്നിവർ ഒരുക്കിയ ഒപ്പനയും ആഘോഷത്തെ വർണ്ണാഭമാക്കി.

ബോബൻ സെബാസ്റ്റ്യൻ, ഷാജി ഫിലിപ്, അഞ്ജു മരിയ, ക്രിസ്സ് ബോസ്, ജ്യുവൽ ജിന്‍റോ, എയ്ഡൻ, ക്രിസ്സി ജസ്റ്റിൻ, മിഷേൽ ഷാജി എന്നിവർ ആലപിച്ച സംഗീതസാന്ദ്രമായ ഗാനങ്ങൾ വേദിയെ ആനന്ദസാഗരത്തിൽ ആറാടിച്ചു.

പ്രിൻസൺ, എൽദോസ്, ഡിക്‌സൺ, അജീന, അന്ന, അൻസാ, അലീന, വിൽസി എന്നിവർ ചേർന്നവതരിപ്പിച്ച "ഫ്യൂഷ്യൻ ഡാൻസ്' ഏറെ ശ്രദ്ധേയമായി.

ഫിൻകെയർ മോർട്ടഗേജ്സും ക്ലൗഡ്‌ ബൈ ഡിസൈനും മുഖ്യപ്രായോജകരായിരുന്ന ഓണാഘോഷത്തിന് 7s ട്രേഡിംഗും കറി വില്ലേജും വൈസ് ഫോക്സ് ട്യൂട്ടേഴ്സും ആഘോഷത്തിന്‍റെ ഭാഗമായി.

സർഗം ഭാരവാഹികളായ ബോസ് ലൂക്കോസ് (പ്രസിഡന്‍റ്), ആദർശ് പീതാംബരൻ (സെക്രട്ടറി), തേജിൻ തോമസ്(ട്രഷറർ), ടെസി ജെയിംസ്(വൈസ് പ്രസിഡന്‍റ്), ബിന്ദു ജിസ്‌റ്റിൻ(ജോ‌‌യിന്‍റ് സെക്രട്ടറി) ടിന്‍റു മെൽവിൻ (ജോയിന്‍റ് ട്രഷറർ),

കമ്മിറ്റി മെമ്പേഴ്‌സായ ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ഷാജി ഫിലിപ്പ്, ജോയി ഇരുമ്പൻ, ലൈജോൺ ഇട്ടീര, ജിന്‍റോ മാവറ, കെ.ബി.ബിബിൻ, ജോജി സഖറിയാസ്, ഷിജി കുര്യക്കോട്, ജിന്‍റു ജിമ്മി, എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.

എൽഇഡി സ്ക്രീനും ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ രാത്രി പത്തു വരെ നീണ്ടു നിന്നു.

റവ.ഡോ.ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം സംഘടിപ്പിച്ചു.
കൊളോണ്‍: ജര്‍മനിയില്‍ സേവനം ചെയ്യവേ 2010 സെപ്റ്റംബര്‍ പത്തിന് അന്തരിച്ച സിഎംഐ സഭാംഗവും മികച്ച വാഗ്മിയും എഴുത്തുകാരന
ഫ്രാങ്ക്ഫർട്ടിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു.
ഫ്രാങ്ക്ഫർട്ട്: പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 121ാം ഓർമ്മപ്പെരുന്നാൾ ഫ്രാങ്ക്ഫർട്ട് സെന്‍റ് തോമസ് ഇന്ത്യൻ ഓർ
വിയന്ന മലയാളി പ്രീതി മലയിലിന്‍റെ ഹ്രസ്വചിത്രം വെള്ളി‌യാഴ്ച റിലീസ് ചെയ്യും.
വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള പ്രീതി മലയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ബിറ്റ്വീന്‍ മെമ്മറീസ്
ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ ജനുവരി 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയയും സംയുക്തമായി നയിക്കും.
ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോ മലബാർ ലണ്ടൻ റീജിയൻ കോഓർഡിനേറ്ററും സെന്‍റ് മോണിക്കാ മിഷൻ
ഫ്രാന്‍സില്‍ കത്തിയാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു.
പാരീസ്: പാരീസിലുണ്ടായ ആക്രമണത്തില്‍ ഒരു ജർമൻ പൗരൻ കൊല്ലപ്പെട്ടു.