• Logo

Allied Publications

Americas
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഐടി പ്രഫഷണൽസ് ഫോറം ഏകദിന സമ്മേളനം: രജിസ്‌ട്രേഷൻ ആരംഭിച്ചു
Share
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഇൻഫർമേഷൻ ടെക്‌നോളജി പ്രഫഷണൽസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 11ന് ഫെയർലെസ് ഹിൽസ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് (520 Hood Blvd, Fairless Hills, PA 19030) ഏകദിന സമ്മേളനം നടത്തുന്നു.

ഭദ്രാസനത്തിലെ എല്ലാ ഐടി പ്രഫഷണലുകളും രജിസ്റ്റർ ചെയ്യാൻ അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/nSzwpeXzwpXqTkHbA.

കൂട്ടായ്മയ്ക്കും നെറ്റ്‌വർക്കിംഗിനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ, ഈ വിഭാഗത്തെ സേവിക്കുന്നതിന് സഭയ്ക്ക് എങ്ങനെ എത്തിച്ചേരാം എന്നതിന്‍റെ സാധ്യതകൾ ആരായുന്നതിനൊപ്പം വിവിധ പ്രായത്തിലുള്ള ഐടി പ്രഫഷണലുകളുടെ ഒത്തുചേരലായി യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.

അവരുടെ വെല്ലുവിളികളെ വിശ്വസ്തമായി കൈകാര്യം ചെയ്യുകയും അതേ സമയം, സമൂഹത്തിലെ ഈ വിഭാഗത്തിന് അവരുടെ അതുല്യമായ കഴിവുകൾ ഉപയോഗിച്ച് സഭയെ എങ്ങനെ മികച്ച രീതിയിൽ സേവിക്കാൻ കഴിയുമെന്ന് കണ്ടെത്തുകയും ചെയ്യുവാൻ സമ്മേളനം സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്.

"ഒരു ഇടവേളയ്ക്ക് ശേഷം ഐടി വർക്ക്ഫോഴ്സിലേക്ക് മടങ്ങുന്ന രക്ഷിതാക്കളുടെ (സ്ത്രീകൾ) വെല്ലുവിളികൾ', "ഐടി വർക് ഫോഴ്സിൽക്ക് ചേരുന്ന കോളജ് ബിരുദധാരികൾക്കുള്ള നുറുങ്ങുകൾ', "വീസയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ', "ഐടി വ്യവസായം', "മാനസിക സമ്മർദം കൈകാര്യം ചെയ്യുക' തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ബ്രേക്ക്ഔട്ട് സെഷനുകളും വർക് ഷോപ്പുകളും പ്ലാൻ ചെയ്തിട്ടുണ്ട്.

ഐടി വർക്ക് ഫോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കോളജ് വിദ്യാർഥികൾക്കൊപ്പം വ്യവസായ പ്രമുഖരും ഐടിയുടെ വിവിധ മേഖലകളിലെ പരിചയസമ്പന്നരായ പ്രഫഷണലുകളും പങ്കെടുക്കും.

ഭദ്രാസനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകൾ ഇതിനകം വികസിപ്പിച്ച ഡിജിറ്റൽ ആപ്പുകൾ പ്രദർശിപ്പിക്കുമെന്നും ഉപയോഗപ്രദമായ വിവരങ്ങൾ പങ്കിടുമെന്നും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഐടി പ്രഫഷണലുകൾക്ക് അവരുടേതായ വെല്ലുവിളികളുണ്ട്, പലതും അവരുടെ തനതായ ജീവിതശൈലി, തൊഴിൽ സാഹചര്യങ്ങൾ, വർക്ക് ഷെഡ്യൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ എവിടെയായിരുന്നാലും അവരെ കണ്ടുമുട്ടാനും അവരുടെ ബുദ്ധിമുട്ടുകളും വേദനകളും മനസിലാക്കാനുമുള്ള സഭയുടെ ഒരു ശ്രമമാണ് ഈ കോൺഫറൻസ്.

കോൺഫറൻസിൽ കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നെറ്റ്‌വർക്ക്, ഫെലോഷിപ്പ് ബന്ധങ്ങൾ വഴി പരസ്പരം പിന്തുണയ്ക്കാനും സഭയിലെ വിശ്വാസ ജീവിതത്തിൽ ഒരുമിച്ച് നടക്കാനും കഴിഞ്ഞേക്കും എന്ന് സംഘാടകർ പ്രത്യാശിക്കുന്നൂ.

കൂടുതൽ വിവരങ്ങൾക്ക്: മാത്യു സാമുവൽ (512 417 5458), സുനിൽ മാത്യൂസ് (517 914 8984) എന്നിവരുമായി ബന്ധപ്പെടുക.

ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്.
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എ
ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്‍റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 2026 ഭര
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചു.
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടി‌യു‌ടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ 37ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്
ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: ഒക്‌ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിന്‍റെ ശിക്