• Logo

Allied Publications

Europe
ഒഡെപെക് മുഖേന ജര്‍മനിയിലെത്തിയ ആദ്യബാച്ച് നഴ്സുമാര്‍ ക്വാറന്‍റീനിൽ
Share
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിൽ നിപ വൈറസ് സ്ഥീകരിച്ചതോടെ ഒഡെപെക് വഴി ജര്‍മനിയിൽ ജോലിക്കായി എത്തിയ എട്ട് നഴ്സുമാരെ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ എട്ടു നഴ്സുമാർ ആണ് വിമാനത്താവള അധികൃതരുടെ നിർദേശം അനുസരിച്ച് ക്വാറന്‍റീനിൽ കഴിയുന്നത്.

കേരള സർക്കാരിന്‍റെ തൊഴിൽ വകുപ്പിനു കീഴിലുള്ള ഒഡെപെക് മുഖേന നടത്തുന്ന സൗജന്യ ജർമൻ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി ആണ് ഇവർ ജർമനിയിൽ എത്തിയത്. സാര്‍ലന്‍ഡ് സംസ്ഥാനത്ത് ആണ് ഇവർക്ക് ജോലി ലഭിച്ചിരിക്കുന്നത്.

നേരത്തെ, നിപയെ തുടര്‍ന്ന് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന തരത്തിൽ ജർമനിയിലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു