• Logo

Allied Publications

Europe
റോമിൽ അന്തരിച്ച സജി തട്ടിലിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Share
റോം: ഇറ്റലിയിലെ റോമിൽ അന്തരിച്ച ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടിലിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

റോമിലെ സാന്താ അനസ്താസിയ ബസിലിക്കയിൽ വച്ച് ഫാ. സ്റ്റീഫന്‍റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ച ശേഷമാണ് സജി തട്ടിലിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ കുർബാന മധ്യേ സന്ദേശം നൽകി.

കുർബാനയ്ക്ക് ശേഷം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ അനുശോചനം അറിയിച്ചു. സജിയുടെ അകാലത്തിലുള്ള വേർപാട് റോമിലെ വിശ്വാസ സമൂഹത്തിനും സുഹൃത്തുകൾക്കും വലിയ നഷ്ടമാണെന്ന് എല്ലാവരും ഒരുപോലെ അനുസ്മരിച്ചു.

മൃതസംസ്കാര ശുശ്രൂഷ ഇരിങ്ങാലക്കുട രൂപതയിലെ പൊറത്തിശേരി സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഭാര്യ: സോജ. മക്കൾ: റിത റോസ്, ആഞ്ചലോ റോം.

വാർത്ത: ജെജി മാന്നാർ

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു