• Logo

Allied Publications

Europe
അയർലൻഡിൽ വൈദ്യുതി ചാർജ് കുറയും
Share
ഡബ്ലിൻ: അയർലൻഡിൽ വൈദുതി ചാർജ് കുറയ്ക്കാൻ തീരുമാനം. ഇലക്ട്രിക് അയർലൻഡിൽ ആണ് വൈദുതിക്കു പത്തു ശതമാനവും ഗ്യാസിന് പന്ത്രണ്ട് ശതമാനവും കുറയ്ക്കുക.

നവംബർ ഒന്ന് മുതൽ പുതിയ താരിഫ് നിലവിൽ വരും. ഇത് അയർലൻഡിലെ 11 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. വൈദുതി, ഗ്യാസ് ബില്ലിൽ ഉപഭോക്താക്കൾക്ക് പ്രതിവർഷം യഥാക്രമം ഇരുനൂറു യൂറോയിലേറെ ശരാശരി ബില്ലിൽ ചാർജ് കുറവ് വരും.

രാജ്യത്തെ ഏറ്റവും വലിയ ഊർജദാതാവാണു ഇലക്ട്രിക് അയർലൻഡ്. കഴിഞ്ഞ വർഷം ഇലക്ട്രിക് അയർലൻഡ് മൂന്നു തവണ ചാർജ് കൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ ചാർജ് കുറയ്ക്കൽ ഉപഭോക്താക്കൾക്ക് തെല്ലൊരാശ്വാസമായിട്ടുണ്ട്.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു