• Logo

Allied Publications

Europe
വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുളിൽ ഗസ്റ്റ് സ്പീക്കറായി മലയാളി; ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം
Share
ഇൻസ്റ്റാമ്പുൾ: പ്രശസ്‌ത ഷെഫും സാമൂഹ്യ പ്രവർത്തകനും ഇൻസ്പിരേഷണൽ പ്രസംഗികനുമായ ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം.

തുർക്കിയിലെ ഇൻസ്റ്റാമ്പുളിൽ നടക്കുന്ന "വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുള്ളിൽ', ഇന്‍റർനാഷണൽ ഫുഡ് പ്രോഡക്ടസ് & പ്രോസസിംഗ് ടെക്നോളജീസ് എക്സിബിഷൻ കോൺഫറൻസിലിലേക്ക് ഗസ്റ്റ് സ്‌പീക്കർ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോൻ കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

വളരെയേറെ കടമ്പകൾ കടന്ന് നടത്തിയ അന്വേഷണത്തിൽ 'ദി ഇൻഫ്ലുൻഷ്യൽ ഷെഫ്‌' എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്. ഇന്ത്യൻ ഫുഡ് രുചിക്കൂട്ടുകൾ ഭേദഗതികൾ വരുത്തി സ്വതസിദ്ധമായ പാചക കലയിലൂടെ ശ്രദ്ധേയനായ ജോമോൻ ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫും കൂടിയാണ്.



ആഗോളതലത്തിലുള്ള ഫുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യൻ ഭക്ഷണ വ്യവസായത്തിനുള്ള പ്രാധാന്യവും ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിലും ഷെഫ്‌ ജോമോൻ ഇന്‍റർനാഷണൽ കോൺഫറൻസിൽ സംസാരിക്കും.

ലണ്ടനിലെ പ്രശസ്തമായ "ദി ലളിത് ലണ്ടൻ' ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയി ജോലി നോക്കുന്ന ജോമോൻ നാഷണൽ ഷെഫ് ഓഫ് ദി ഇയർ യുകെ സെമി ഫൈനലിസ്റ്റ്, ബിബിസി സെലിബ്രറ്റി മാസ്റ്റർ ഷെഫ്‌, ന്യൂസ് പേഴ്‌സൺ ഓഫ് ദ് ഇയർ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ആലപ്പുഴ മാവേലിക്കരയിൽ നിന്നുള്ള ജോമോൻ ലണ്ടനിലുള്ള ബസിൽഡനിൽ കുടുംബ സമേതം താമസിച്ചു വരുകയാണ്. ഭാര്യ ലിൻജോ ജോമോൻ ബസിൽഡൻ യൂണിവേഴ്സിറ്റി ആശുപത്രി നഴ്‌സ് ആയി ജോലി നോക്കുന്നു.

ജോവിയാൻ ജോമോൻ, ജോഷേൽ ജോമോൻ, ജോഷ്‌ലീൻ ജോമോൻ എന്നീ മൂന്നു പെൺകുട്ടികളാണ് ഇവർക്കുള്ളത്. ബാസിഡൻ മലയാളി അസോസിയേഷനിലും കമ്യൂണിറ്റിയിലും വളരെ ആക്റ്റീവായ ജോമോൻ മലയാളി ഷെഫുമാർക്കിടയിലെ താരം കൂടിയാണ്.

പ്രമുഖരായ പല സിനിമ, സാംസ്‌കാരിക, സ്പോർട്സ്, രാഷ്ട്രീയ ഉന്നതർ ലണ്ടനിൽ വരുമ്പോൾ അദ്ദേഹത്തിന്‍റെ ആതിഥേയത്വം ആസ്വദിക്കുവാൻ വലിയ താത്പര്യം എടുക്കാറുണ്ട്.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു