• Logo

Allied Publications

Americas
അരിസോണയിലെ "ഓണം പൊന്നോണം' പ്രൗഢഗംഭീരമായി ആഘോഷിച്ചു
Share
ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ആഭിമുഖ്യത്തിൽ ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്‍റർ ഓഡിറ്റോറിയത്തിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയിൽ പൊന്നോണം ആഘോഷിച്ചു.

പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വത്തിന്‍റെ ഓർമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്. രാവിലെ ഗിരിജ മേനോന്‍റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ, നിഷ പിള്ള എന്നിവർ ചേർന്ന് അത്തപൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു.

വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ ജെറി വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥിയെ പ്രസിഡന്‍റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ അരിസോണയിലെ പ്രമുഖ വ്യവസായിയും വിവിധ സാമൂഹിക സാംസ്ക്കാരിക സന്നധ സംഘടനകളിലെ സജീവ സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു അരിസോണയിലെ മലയാളി സമൂഹത്തിന്‍റെ സ്നേഹാദരങ്ങളറിയിച്ചു.



ഓണാഘോഷ പരിപാടികള്ക്ക് ആരംഭം കുറിച്ച് മെഗാതിരുവാതിരയും രഞ്ജിനി അരുൺ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മെഗാ കേരളനടനവും ചെണ്ട മേളവും അരങ്ങേറി. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറായ ശ്രീനാരായണൻ നെയ്ത്താലത്താണ് ഓണ സന്ദേശം നൽകിയത്.

പൂജ രഘുനാഥ് ചിട്ടപ്പെടുത്തി മുപ്പതിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരക്ക് പൂജയോടൊപ്പം അഷിത മിഥുൻ, ശകുന്തള ആനന്ദ് എന്നിവർ പ്രയോജകരായി പ്രവർത്തിച്ചു.

മുത്തുകുടകളുടെയും, വഞ്ചിപാട്ട്, വാദ്യമേളം, താലപ്പൊലിയേന്തിയ അംഗനമാ൪ എന്നിവയുടെ അകമ്പടിയോടു കൂടി നടന്ന മാവേലി വരവേല്പും ഘോഷയാത്രയും കാണികളെ ആവേശഭരിതരാക്കി. പ്രകാശ് മുണ്ടക്കലാണ് മഹാബലിയുടെ വേഷപ്പകർച്ചയിൽ എത്തിയത്.

തൂശനിലയിൽ വിളമ്പിയ വിഭവ സമൃദമായ ഓണസദ്യയിൽ ഇക്കുറി ലോകപ്രശസ്തമായ ആറന്മുള വള്ളസദ്യയിലെ ഏതാനും വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി മൂന്നുതരം പായസങ്ങളുമായി മുപ്പത് വിഭവങ്ങളാണ് ഒരുക്കിയത്.

ശ്രീകുമാർ കൈതവന, ആനന്ദ് കുമാർ, ജോലാൽ കരുണാകരൻ, സുരേഷ് കുമാർ, കൃഷ്ണ കുമാർ, സുഭാഷ് പരമേശ്വരൻ എന്നീ പ്രഗല്‍ഭരായ പാചക പ്രമാണിമാരുടെ മേൽനോട്ടത്തിലാണ് സദ്യ തയാറാക്കിയത്.

ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച കലാ സാംസ്‌കാരിക സമ്മേളനത്തിൽ ആരിസോണയിലെ കലാകാരന്മാരും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച വിവിധ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവ ദൃശ്യഭംഗികൊണ്ടും അവതരണ മികവുകൊണ്ടും ശ്രെദ്ധേയമായി.



ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റ് കൂട്ടിനായി പ്രശസ്ത ഫാഷൻ കോറിയോഗ്രാഫറായ ശാന്ത ഹരിഹരന്‍റെ നേതൃത്വത്തിൽ ഫാഷൻഷോ "രസിക' അരങ്ങേറി.

ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും അന്തസത്ത ഉൾകൊണ്ടുകൊണ്ടും പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷൻ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു കൊണ്ടും അവതരിപ്പിച്ച ഫാഷൻഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അരിസോണയിലെ ഗായകരായ ദിലീപ് പിള്ള, പദ്മാനന്ദ്, ശകുന്തള, ദുർഗാ ലക്ഷ്മി, മാളവിക ആനന്ദ്, അരുൺ അയ്യർ, ആര്യമൻ ഇളയിടം എന്നിവർ ശ്രവണ സുന്ദരമായ വിവിധ ഗാനങ്ങള് ആലപിച്ചു.

ഒരു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ ഇരുനൂറിലധികം കലാകാരൻമാർക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചു. ട്രെഷറർ പ്രവീൺ ഷേണായ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ലേഖ നായർ നന്ദി പ്രകാശനവും നടത്തി.

ലക്ഷ്മി നായർ, ശ്യാമ ശിവദാസ്, ശകുന്തള എന്നിവർ പരിപാടിയുടെ മുഴുവൻ സമയ അവതാരകരായപ്പോൾ യുവത്വത്തിന്‍റെ പ്രതിനിധികളായി മാളവിക ആനന്ദ്, അമൽ ശ്രീകുമാർ, അർജുൻ കിരൺ എന്നിവരും പരിപാടിയുടെ അവതാരകനായി തിളങ്ങി.

ഗംഗ ആനന്ദും, ശാന്ത ഹരിഹരനുമാണ് കലാപരിപാടികളുടെ സംയോജകരായി പ്രവർത്തിച്ചത്. മഞ്ജു രാജേഷ്, നീതു കിരൺ, ആരതി സന്തോഷ്, പ്രീതി സജിൻ, മാലിനി വിജേഷ് എന്നിവർ വിവിധ കലാപരിപാടികൾ ഏകോപിപ്പിച്ചു.

ആഘോഷപരിപാടികൾക്ക് രാജേഷ് ഗംഗാധരൻ (സെക്രട്ടറി), കിരൺ മോഹൻ (ജോയിന്‍റ് സെക്രട്ടറി), ധനീഷ് കുമാർ (ജോയിന്‍റ് ട്രെഷറർ) മറ്റു കമ്മിറ്റി ഭാരവാഹികളായ രാജേഷ് ബാബ, പ്രസീദ് രായിരകണ്ടത്തു, ഡോ.ഹരി കുമാർ കളീക്കൽ എന്നിവർ നേതൃത്വം നൽകി.

ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്.
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എ
ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്‍റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 2026 ഭര
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചു.
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടി‌യു‌ടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ 37ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്
ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: ഒക്‌ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിന്‍റെ ശിക്