• Logo

Allied Publications

Middle East & Gulf
കുവെെറ്റിൽ ഈ വർഷം മലയാളികള്‍ ഉള്‍പ്പെടെ 25000 പേരെ നാടുകടത്തി
Share
കുവൈറ്റ് സിറ്റി: 2023 ജനുവരി മുതൽ ഓഗസ്റ്റ് 19 വരെ 25,000 ത്തിലധികം പ്രവാസികളെ വിവിധ നിയമലംഘനങ്ങളെ തുടർന്ന് നാടുകടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുമുണ്ട്.

ഒരു ദിവസം ശരാശരി എട്ടു പേർ വീതമാണ് കുവെെറ്റിൽ നാടുകടത്തപ്പെടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ് നടപടി.

കയറ്റി അയക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാനെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗവും വിതരണവും ഭിക്ഷാടനം ദേശിയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികൾ എന്നീ കുറ്റങ്ങൾ ചെയ്തവരും നാടുകടത്തപ്പെട്ടവരിൽ പെടുന്നു.

വ്യത്യസ്ത നിയമങ്ങൾ ലംഘിച്ച 10,000 സ്ത്രീകളും നാടുകടത്തപ്പെട്ടവരിൽ പെട്ടിട്ടുണ്ട്. നിയമലംഘകരിൽ നിന്നും അവിഹിത പ്രവർത്തനങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

ഫിലിപ്പിൻസ്, ശ്രീലങ്ക, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ തോതില്‍ കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്ന നടപടികള്‍ ചെയ്ത് വരുന്നത്.

നിയമലംഘകരെ അലംഭാവമോ കാലതാമസമോ കൂടാതെ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ റഫർ ചെയ്ത് കയറ്റി അയക്കണമെന്നാണ് ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ കർശന നിർദേശം.

ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുക, ഇത് വഴിയുള്ള ചിലവ് ലാഭിക്കുക, ഉള്ള തടവുകാരുടെ ജീവിത നിലവാരം നന്നാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നായിരുന്നു കയറ്റി അയക്കലിനെക്കുറിച്ച് ഷെയ്ഖ് തലാൽ അൽ ഖാലിദ് നേരത്തെ വ്യക്തമാക്കിയത്.

അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കം.
അബുദാബി: ഇന്ത്യയുടെ വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളും രുചി മേളവും ഒരുക്കുന്ന ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്ക
സൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു.
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു.
നരേന്ദ്ര മോദി യുഎഇയിൽ എത്തി.
ദുബായി: ആഗോള കാലാവസ്ഥ ഉച്ചകോ‌ടിയിൽ (കോപ് 28) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തി.
യുഎഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച.
അബുദാബി: 52ാമത് യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ദി
യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവീസസിൽ ആഘോഷിച്ചു.
ഷാർജ: യാബ് ലീഗൽ സർവീസസിന്‍റെ ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി.