• Logo

Allied Publications

Americas
ചരിത്രം കുറിച്ച് "തിരുവരങ്ങില്‍ തിരുവോണം 2023'
Share
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം അയിച്ചൊരുക്കിയ "തിരുവരങ്ങില്‍ തിരുവോണം 2023'എന്ന മെഗാതിരുവോണം ചരിത്ര സംഭമായി മാറി.

ജനബാഹുല്യംകൊണ്ടും, പരിപാടികളുടെ മേന്മ കൊണ്ടും ആഘോഷം കെങ്കേമമാക്കുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. 12നു ഉച്ചയ്ക്ക് രണ്ടു മുതല്‍ 11 വരെ നീണ്ടുനിന്ന ആഘോഷത്തില്‍ ആയിരത്തിനടുത്ത് ആളുകള്‍ പങ്കെടുത്തു.

സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആയിരുന്നു ആഘോഷവേദി. ഉച്ചയ്ക്ക് 3.30ന് കര്‍ഷകരത്‌ന അവാര്‍ഡ് ദാനത്തോടെ ആഘോഷത്തിന് കൊടിയേറി.



വൈകുന്നേരം നാലിന് ആരംഭിച്ച വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയില്‍ കേരളത്തനിമ അറിയിക്കുന്ന വാദ്യമേളങ്ങളും മുത്തുക്കുടകളും താലപ്പൊലിയേന്തിയ ബാലികമാരുടെയും മെഗാ തിരുവാതിരയിലെ അംഗനമാരുടേയും മറ്റ് കലാരൂപങ്ങളുടേയും അകമ്പടിയോടുകൂടി മഹാബലിയേയും മറ്റ് വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു.

ഡിജിറ്റല്‍ സ്റ്റേജിന്‍റെ മുന്നില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തനിമയില്‍ നിറപറയും വെഞ്ചാമരവും മറ്റ് ആടയാഭരണങ്ങളും ചേര്‍ന്നുള്ള അത്തപ്പൂക്കളം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ആഷാ അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ 75ല്‍പ്പരം വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

തുടര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി. സാംസ്‌കാരിക സമ്മേളനത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍ അധ്യക്ഷനായി. കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള ഓണസന്ദേശം നൽകി.

മുഖ്യാതിഥിയായി ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് സഹീദ് പങ്കെടുത്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം 2023 അവാര്‍ഡ് ആന്‍ഡ്രൂ പാപ്പച്ചനും (ന്യൂജഴ്‌സി), കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് പ്രഫ. ഫിലിപ്പോസ് ചെറിയാനും ശോശാമ്മ ചെറിയാനും സംയുക്തമായി സംസാരിച്ചു. മഹാബലിയായി രംഗത്തുവന്ന അപ്പുക്കുട്ടന്‍ പിള്ളയേയും (ന്യൂയോര്‍ക്ക്) പൊന്നാട അണിയിച്ച് ആദരിച്ചു.



യോഗത്തില്‍ ഓണം ചെയര്‍മാന്‍ ലെനോ സ്‌കറിയ സ്വാഗതവും ട്രെഷറര്‍ സുമോദ് നെല്ലിക്കാല കൃതജ്ഞതയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തില്‍ എംസിയായി സെക്രട്ടറി അഭിലാഷ് ജോണും മുന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസും പ്രവര്‍ത്തിച്ചു.

മികച്ച വേഷവിധാനത്തിന് ജയകുമാര്‍ പിള്ളയേയും ലേഖ ജയകുമാറിനേയും തെരഞ്ഞെടുത്തു. സമ്മാനമായി ആയിരം ഡോളര്‍ നല്‍കി. ഇത് സ്‌പോണ്‍സര്‍ ചെയ്തത് ശോശാമ്മ ചെറിയാനും കോര്‍ഡിനേറ്ററായി വിന്‍സെന്‍റ് ഇമ്മാനുവേലും ആയിരുന്നു. കൂടാതെ ബെസ്റ്റ് ഡ്രസ് മെയില്‍ ആന്‍ഡ് ഫീമെയില്‍ ജേതാക്കള്‍ക്കും ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കി.

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബിനു മാത്യുവും അനൂപും സഹായായി ആയി സിനു നായരും പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയയിലെ ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ നയന മനോഹരമായിരുന്നു.

അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഇതോടനുബന്ധിച്ച് ലൈവ് ഗാനമേളയും (മെലോഡിയസ് ക്ലബ് യുഎസ്എ) ക്രമീകരിച്ചിരുന്നു.

അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്‍റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്ക
എ.സി. ജോർജിന്‍റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി.
വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.