• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം വിജയകരമായി നടത്തി
Share
കൊളോണ്‍: നാല്‍പ്പതിന്‍റെ നിറവിലെത്തി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള 56 (ലേലം) ചീട്ടുകളി മത്സരം വിജയകരമായി നടത്തി. ഏകദിന ചീട്ടുകളി മത്സരം സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി ഉദ്ഘാടനം ചെയ്തു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയ ഹാളില്‍ ഈ മാസം അഞ്ചിന് രാവിലെ 10 ന് ആരംഭിച്ച മത്സരത്തിൽ ജേതാക്കളെ പ്രഖ്യാപിച്ചത് രാത്രി വൈകിയാണ്. മൂന്നു പേരടങ്ങുന്ന ആകെ പത്തു ടീമുകളാണ് മാറ്റുരച്ചത്. മൊത്തത്തില്‍ 12 കളി വീതമുള്ള ഒൻപത് റൗണ്ടാണ് ഉണ്ടായിരുന്നത്.

പങ്കെടുത്തവര്‍ക്കും ഹൈടെക് രീതിയിലും മറ്റു സാങ്കേതിക സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.



മത്സരത്തില്‍ തോമസ് പഴമണ്ണില്‍ ക്യാപ്റ്റനായി, വര്‍ഗീസ് ശ്രാമ്പിക്കല്‍, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ എന്നിവരടങ്ങുന്ന ടീം ഹോഹന്‍ഹൗസ് ഒന്നാം സ്ഥാനവും തോംസണ്‍ തൈപ്പറമ്പില്‍ ക്യാപ്റ്റനായി, ജസ്റ്റിന്‍ കളത്തില്‍, അലക്സ് കള്ളിക്കാടന്‍ അടങ്ങുന്ന ടീം ഹോള്‍വൈഡെ രണ്ടാം സ്ഥാനവും സണ്ണി പുത്തന്‍പുരയ്ക്കല്‍ ക്യാപ്റ്റനായി, ജോമോന്‍ കോളാട്ടുകുടി, തോമസ് കുഞ്ഞ് എന്നിവരടങ്ങുന്ന ടീം കാര്‍സ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളായവര്‍ക്ക് 26ന് വെസ്ലിംഗ് സെന്‍റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്‍റെ 40ാം ജൂബിലി, തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്‍കി ആദരിക്കും.

2008ലാണ് ആദ്യമായി കേരള സമാജം, കൊളോണ്‍ പൊക്കാല്‍ മത്സരം ആരംഭിച്ചത്. മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബിന്‍റെ പുന്നൂസ്, പ്രസിഡന്‍റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കി.

എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍(ട്രെഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി), മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, അനുപമ ബിന്‍റോ, ഫിലോ തടത്തില്‍ എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ