• Logo

Allied Publications

Europe
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് ഇറ്റലി
Share
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ഷെങ്കന്‍ വിസ കാത്തിരിപ്പ് സമയം ഇറ്റലിയും കുറയ്ക്കുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക. ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇറ്റലി പ്രതിജ്ഞാബദ്ധമാണന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇറ്റലിയും നിലവില്‍ ധാരാളം ഷെങ്കന്‍ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ അവര്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും ആണ് അംബസഡര്‍ അറിയിച്ചത്.

ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വധിച്ചതായും അദ്ദേഹം പറഞ്ഞു.

അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, ബിസിനസിനും ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള നിലവിലെ പ്രോസസിംഗ് സമയം 48 മണിക്കൂറാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനുള്ളില്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ആവശ്യകത അധികാരികള്‍ എപ്പോഴും വിലയിരുത്തുന്നതായി അംബാസഡര്‍ ലൂക്ക അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 15,000 ആയി ഉയര്‍ത്തി. ഈ വര്‍ഷം, ഇതിലും കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കുമെന്നും ഡിലൂക്ക പറഞ്ഞു.

ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ രാജ്യം വര്‍ധനവ് കാണുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഏകദേശം 5,000 വിദ്യാർഥികൾ വിസ ഇന്ത്യക്കാര്‍ക്ക് ഇറ്റലി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബിലിറ്റി ഉടമ്പടിയെക്കുറിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയുമായി ഒരു മൊബിലിറ്റി ഉടമ്പടി ചര്‍ച്ച ചെയ്യുകയാണ്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും ഇറ്റലിയില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഈ കരാര്‍ സൃഷ്ടിക്കുമെന്നും ഡി ലൂക്ക പറഞ്ഞു.

ഇറ്റലി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അവര്‍ പൂരിപ്പിച്ച ഇറ്റാലിയന്‍ വിസ അപേക്ഷാ ഫോമും രണ്ട് പാസ്പോര്‍ട്ട് സൈസ് ചിത്രങ്ങളും അവരുടെ പാസ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതുണ്ട്.

കൂടാതെ, താമസത്തിന്‍റെ തെളിവ്, ഒരു റൗണ്ട് ട്രിപ്പ് യാത്രാവിവരണം, ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങിയതിന്‍റെ തെളിവ്, മതിയായ സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവ് എന്നിവയും സമര്‍പ്പിക്കേണ്ടതുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക
അയർലൻഡിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്‍റൺ മത്സരം: രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഡബ്ലിൻ: പിതൃവേദിയുടെ നേതൃത്വത്തിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്‍റൺ മത്സരം മാർച്ച് 15ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പോപ