• Logo

Allied Publications

Middle East & Gulf
ഇന്നോവറ്റീവ് ഇന്‍റർനാഷണൽ കെഫാക് സോക്കർ ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫുട്ബാൾ ക്ലബുകളുടെ കൂട്ടായ്മയായ കെഫാക്‌ (കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ്) സംഘടിപ്പിക്കുന്ന ഫുട്ബാൾ ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും.

കേഫാക് ലീഗ് മത്സരങ്ങളുടെ സ്ഥിരം വേദിയായ മിശ്രിഫിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ വൈകുന്നേരം 4 .30 ന് മത്സരങ്ങൾക് തു‌ടങ്ങും.

വിരസമായ പ്രവാസി ഒഴിവു ദിനങ്ങൾ ഫുട്ബോളിലൂടെ വർണ്ണാഭമാക്കുക എന്ന ലക്ഷ്യത്തോടെ 2012ൽ ഏതാനും മലയാളി ഫുട്ബോൾ ക്ലബുകളും കൂട്ടായ്മകളും ചേർന്ന് രൂപീകരിച്ച കെഫാക്‌ ഇന്ന് ആയിരത്തോളം വരുന്ന കളിക്കാരുടെയും മറ്റു അംഗങ്ങളുടെയും സംഗമ വേദിയായി വളർന്നിരിക്കുന്നു.

ഗൾഫ് മേഖലയിൽ തന്നെ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞ പത്തു വർഷമായി നടത്തുന്ന ഏക പ്രവാസി കൂട്ടായ്മ കേഫാക് ആണ്.

18 അഫിലിയേറ്റഡ് ക്ലബുകളുടെ 36 ടീമുകളിലെ 1000ൽ അധികം കളിക്കാരാണ് സോക്കർ ലീഗ്‌, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ ഓരോ വർഷവും കേഫാകിന്‍റെ കീഴിൽ അണിനിരക്കുന്നത്. കേരളത്തിനകത്തും പുറത്തും ഫുട്ബോൾ മേഖലയിൽ കഴിവ് തെളിയിച്ച പ്രവാസ ജീവിതം നയിക്കുന്നവരാണ് ഈ കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത് .

കാര്യക്ഷമമായി പ്രവർത്തിക്കുന്ന 18 അഫിലിയേറ്റഡ് ക്ലബ് പ്രതിനിധികൾ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നയിക്കുന്ന കെട്ടുറപ്പുള്ള സംഘടനാ പിൻബലമാണ് വർഷങ്ങളായി കേഫാകിനെ മുന്നോട്ട് നയിക്കുന്നത്.

ഐ.എം വിജയൻ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മുതൽ കേരളത്തിലെയും കുവൈറ്റിലെയും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക കലാ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവിൽ അതിഥികളായി കേഫാകിന്‍റെ മത്സര വേദികളിൽ സാന്നിധ്യമറിയിച്ചിരുന്നു.

കേഫാക് തന്നെ രൂപീകരിച്ച അൻപതിലധികം വരുന്ന പരിശീലനം ലഭിച്ച കേഫാക് റഫറീസ് പാനൽ ആണ് ഓരോ വർഷവും നടത്തപ്പെടുന്ന 350ൽ അധികം വരുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

കുവൈറ്റിലെ ആറ് പ്രമുഖ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന അണ്ടർ19 ഇന്‍റർ സ്‌കൂൾ ഫുട്ബാൾ ടൂർണമെന്‍റ് ഈ വർഷത്തെ ഉദ്ഘാടന ചടങ്ങിന്‍റെ മുഖ്യ ആകർഷണമായിരിക്കും. കുവൈറ്റിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

കേഫാകിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ചു സിനിമ താരങ്ങൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് 2024 മേയ് 31 നു മുമ്പ് മെഗാ ഇവന്‍റും നടത്തുന്നുണ്ട്. പ്രമുഖരായ ഇന്നോവറ്റീവ് ഇന്‍റർനാഷണൽ ഗ്രൂപ്പ്‌ കുവൈറ്റ് ആണ് 202324 സീസണിലെ മുഖ്യ സ്പോൺസർമാർ.

കെഫാക് പ്രസിഡന്‍റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെൻഡ്, മീഡിയ സെക്രട്ടറി ഫൈസൽ ഇബ്രാഹീം കണ്ണൂർ, സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്‍മാൻ, ഒഫീഷ്യൽ ഇൻ ചാർജ് കെ.സി. റബീഷ്, മെമ്പർ കമറുദ്ദിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സൗദി യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം.
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ എഫ്15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേർ മരി
22 ലക്ഷത്തിന്‍റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി.
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്.
"എക്‌സ്‌പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്‍റ്ട്യൂണ്‍ ഇക്കോവേവ്‌സ്.
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍' എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ "എക്‌സ്‌പോ
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്.
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ ബിസിനസ് മേഖലയിലെ പുത്തൻ അറിവുകൾ പകർന്ന് നൽകുന്നതിനും വ്യാപാര
നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.
ദമാം: നവയുഗം സാംസ്കാരിക വേദി 2024ലെ കലണ്ടർ പ്രകാശനം ചെയ്തു.