• Logo

Allied Publications

Americas
ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ
Share
വാഷിംഗ്ടൺ ഡിസി: ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത ഹൃദയം തകർക്കുന്നതാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.

താനും പ്രഥമ വനിത ജിൽ ബൈഡനും ഇന്ത്യയിലെ ട്രെയിൻ ദുരന്തം അറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള കരുത്ത് നൽകണമെന്ന് പ്രാർഥിക്കുന്നു എന്ന് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.

യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ ഞങ്ങൾ ചേർത്ത് പിടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാന്‍വി കണ്ടുലയുടെ വേര്‍പാടില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി.
ഷിക്കാഗോ: അതിവേഗതയില്‍ പാഞ്ഞു വന്ന സീയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ 23 വയസുകാരിയായ ജാന്‍വിയുട
നായർ അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഗംഭീരമായി.
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പാർക്ക് റിഡ്ജിലുള്ള സെന്‍റീനിയൽ കമ
താരപ്പൊലിമയോടെ കെഎ‌ച്ച്എൻഎ കൺവെൻഷൻ: വിവേക് രാമസ്വാമി ഉദ്ഘാടനം ചെയ്യും.
ഹൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റനിൽ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെഎ‌ച്ച്എൻഎ കൺവെൻഷൻ താരനിബിഡമാക്
നയതന്ത്രത്തർക്കം: കാനഡയ്ക്കു പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണം.
ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്‍റെ കൊലപാതകത്തെത്തുടർന്നു രൂപപ്പെട്ട ഇന്ത്യകാനഡ നയതന്ത്രത്തർക്കത്തിൽ
മോദിയുടെ അല്ല, ഞാൻ ഗാന്ധിയുടെ ഹിന്ദു; ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല.
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച സമ്മളനത്തിൽ എൻഡിഎ സർക്കാരിനെതിരേയും പ്ര